മക്കൾപുരാണം
Manorama Weekly
|November 11, 2023
കഥക്കൂട്ട്
മക്കളില്ലാത്തവരാണെന്നറിയാതെ കാണുന്ന എല്ലാവരോടും “മക്കൾ എന്തു ചെയ്യുന്നു' എന്നു ചോദിച്ച് അവരെ വേദനിപ്പിക്കുന്ന ചിലരുണ്ട്. കുറെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ ശേഷം. വീട്ടിൽ ആരൊക്കെയുണ്ട്?' എന്നോ മറ്റോ ചോദിച്ച് വിവരം കണ്ടുപിടിച്ചിട്ടു മതി ഇത്തരം ചോദ്യങ്ങൾ എന്ന സന്മനസ്സ് അവർ കാട്ടിയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചു പോകും. ചിലർ അവിടം കൊണ്ടും അവസാനിപ്പിക്കാതെ, നിങ്ങളിൽ ആർക്കാണു കുഴപ്പം, ചികിത്സിപ്പിച്ചില്ലായിരുന്നോ, എന്നൊക്കെ തുടർചോദ്യങ്ങൾക്കൂടി ചോദിച്ചു വശംകെടുത്തിക്കളയും.
ഇത്തരം ചോദ്യങ്ങളിൽ തളരാതിരിക്കണമെങ്കിൽ മക്കളില്ലാത്തവരെല്ലാം ടി.ആറിനെപ്പോലെയാവണം. പ്രശസ്ത ചെറുകഥാകൃത്തായ ടി.ആർ കുറച്ചുകാലം മടപ്പള്ളി ഗവ. കോളജിൽ പഠിപ്പിച്ചിരുന്നപ്പോൾ മകൻ മണികണ്ഠനെപ്പറ്റി ആവേശത്തോടെ പറഞ്ഞിരുന്നതു സഹപ്രവർത്തകനും കഥാകൃത്തുമായ വി.ആർ. സുധീഷ് ഓർമിക്കുന്നു. ആറുവയസ്സുകാരന്റെ വികൃതിയെക്കുറിച്ചും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയെക്കുറിച്ചും ഒക്കെ ടി.ആർ പറയുമായിരുന്നു. ടി.ആറിനു മക്കളില്ലെന്നും മണികണ്ഠൻ ഒരു സ്വപ്നസങ്കൽപമാണെന്നും സുധീഷ് അറിയുന്നതു വർഷങ്ങൾ കഴിഞ്ഞാണ്.
Denne historien er fra November 11, 2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

