മക്കളില്ലാത്തവരാണെന്നറിയാതെ കാണുന്ന എല്ലാവരോടും “മക്കൾ എന്തു ചെയ്യുന്നു' എന്നു ചോദിച്ച് അവരെ വേദനിപ്പിക്കുന്ന ചിലരുണ്ട്. കുറെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ ശേഷം. വീട്ടിൽ ആരൊക്കെയുണ്ട്?' എന്നോ മറ്റോ ചോദിച്ച് വിവരം കണ്ടുപിടിച്ചിട്ടു മതി ഇത്തരം ചോദ്യങ്ങൾ എന്ന സന്മനസ്സ് അവർ കാട്ടിയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചു പോകും. ചിലർ അവിടം കൊണ്ടും അവസാനിപ്പിക്കാതെ, നിങ്ങളിൽ ആർക്കാണു കുഴപ്പം, ചികിത്സിപ്പിച്ചില്ലായിരുന്നോ, എന്നൊക്കെ തുടർചോദ്യങ്ങൾക്കൂടി ചോദിച്ചു വശംകെടുത്തിക്കളയും.
ഇത്തരം ചോദ്യങ്ങളിൽ തളരാതിരിക്കണമെങ്കിൽ മക്കളില്ലാത്തവരെല്ലാം ടി.ആറിനെപ്പോലെയാവണം. പ്രശസ്ത ചെറുകഥാകൃത്തായ ടി.ആർ കുറച്ചുകാലം മടപ്പള്ളി ഗവ. കോളജിൽ പഠിപ്പിച്ചിരുന്നപ്പോൾ മകൻ മണികണ്ഠനെപ്പറ്റി ആവേശത്തോടെ പറഞ്ഞിരുന്നതു സഹപ്രവർത്തകനും കഥാകൃത്തുമായ വി.ആർ. സുധീഷ് ഓർമിക്കുന്നു. ആറുവയസ്സുകാരന്റെ വികൃതിയെക്കുറിച്ചും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയെക്കുറിച്ചും ഒക്കെ ടി.ആർ പറയുമായിരുന്നു. ടി.ആറിനു മക്കളില്ലെന്നും മണികണ്ഠൻ ഒരു സ്വപ്നസങ്കൽപമാണെന്നും സുധീഷ് അറിയുന്നതു വർഷങ്ങൾ കഴിഞ്ഞാണ്.
Diese Geschichte stammt aus der November 11, 2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 11, 2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.