Try GOLD - Free

സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്

Vanitha

|

April 12, 2025

ഉയിർത്തെഴുന്നേൽപ്പിനായി പ്രാർഥനയുടെ മെഴുകുതിരികൾ എരിയുന്ന ഈസ്റ്റർ മാസത്തിൽ മൂന്നാറിലെ സിഎസ്ഐ പള്ളിയിലേക്ക് ഒരു യാത്ര

- വിജീഷ് ഗോപിനാഥ്

സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്

മഞ്ഞും വെയിലും കുർബാന കൊള്ളാനെത്തുന്ന പള്ളിയിലേക്കാണു യാത്ര. മേഘം പടർന്ന നീലാകാശത്തിനു താഴെ കടുംപച്ച വിരിച്ച തേയിലത്തോട്ടത്തി ന് അപ്പുറം ഒരു ചിത്രം പോലെ മനസ്സിൽ പതിയുന്ന സി എസ്ഐ പള്ളി. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഇടം.

പക്ഷേ, ഈ യാത്ര മൂന്നാറിന്റെ കുളിരു തേടി മാത്രമല്ല. ഈസ്റ്റർ വരുന്നു. ഏപ്രിൽ വേനൽ പോലെ വിശ്വാസികളുടെ മനസ്സിൽ അൻപതു നോമ്പിന്റെ കഠിന താപമുണ്ട്. പ്രാർഥനയുടെ കനപാതയിലൂടെ നടക്കുന്ന നാളുകൾ. ഒടുവിലെത്തുന്നത് കർത്താവിന്റെ തണലിടത്തിലേക്കാണല്ലോ എന്നോർക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിൽ തണുപ്പിന്റെ വെള്ളിലകൾ വീഴുന്നുണ്ടാവും. ആ നാളുക ളിലാണു ചുരം കയറുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിലേക്ക്. കുർബാന കൂടാൻ, വിശ്വാസസാക്ഷ്യങ്ങൾ കേൾക്കാൻ...

അടിമാലി മൂന്നാർ റോഡിന്റെ കഠിനപാതകൾ കഴിഞ്ഞ് മുന്നോട്ട്. കൊടുംചൂടിന്റെ ഇലകൾ കൊഴിഞ്ഞു തണുപ്പിന്റെ തളിരുകൾ മുളച്ചു തുടങ്ങി. ഈ ചൂടിലും മൂന്നാർ മഞ്ഞിന്റ നേർത്ത വിരലുകൾ കൊണ്ട് തൊടുന്നുണ്ട്.

മരണമില്ലാത്ത കഥകൾ

ചുരം കയറുമ്പോൾ ഓർത്തതു മൂന്നാറിലേക്കെത്തിയ ആ പെൺകുട്ടിയെക്കുറിച്ചാണ്. എലെയ്നർ ഇസബെൽ മെയ് അതായിരുന്നു ആ ഇരുപത്തിനാലുകാരിയുടെ പേര്. 1894 നവംബർ 25. ഭർത്താവ് സർ ഹെൻറി മാൻസ്ഫീൽഡ് നൈറ്റിന്റെ പ്രണയവിരലിൽ തൂങ്ങി ഇസബെൽ മെയ് മൂന്നാറിലെ മഞ്ഞുകൊള്ളാനെത്തി.

imageമൂന്നാർ അന്ന് ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട ഇടമാണ്. തേയിലയും മഞ്ഞും പന്ത്രണ്ടുവർഷത്തിലൊരിക്കൽ മിഴി തുറന്ന് മാനം കാണുന്ന നീലക്കുറിഞ്ഞിയും അവരെ അത മോഹിപ്പിച്ചിരുന്നു. ആ കഥകളെല്ലാം കേട്ടാണു ഹെൻറി യും ഇസബെലും ഇംഗ്ലണ്ടിൽ നിന്നു കപ്പൽ കയറിയത്. മധു വിധുവിന്റെ മഞ്ഞുവീഴുന്ന കാലം. ആ കപ്പൽ തൂത്തുക്കുടിയിൽ എത്തി. അവിടെ നിന്ന് തിരുച്ചിറപ്പിള്ളി വരെ ട്രെയിനിൽ. അതുകഴിഞ്ഞു ബോഡിനായ്ക്കന്നൂരേയ്ക്ക് കുതിര വണ്ടിയിൽ. പിന്നെ കൊങ്കണിയിൽ നിന്നു പല്ലക്കിൽ യെല്ലാപ്പെട്ടിയിലേക്ക്. അവിടെ നിന്നു മൂന്നാർ.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size