ഹൃദയം മാംസപേശികൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു അവയവമാണ്. ഹൃദയത്തിൽനിന്ന് ഈ മാംസപേശികൾക്കു വേണ്ട പോഷകങ്ങളും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളെ ഹൃദയസൂക്ഷ്മധമനി അഥവാ കൊറോണറി ആർട്ടറീസ് (Coronary arteries) എന്നു വിളിക്കുന്നു. ഈ ധമനികൾ മഹാധമനിയിൽ നിന്ന് ആരംഭിച്ച് ഹൃദയത്തിനു പുറത്തുകൂടി സഞ്ചരിച്ച് ശരീരത്തിലെ മസിലുകളിലേക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും നൽകുന്നു. സൂക്ഷ്മധമനികൾക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ ഹൃദയത്തിലെ മാംസപേശികളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും ഇതു വഴി ഈ പേശികൾക്കു നിലനിൽക്കാനാവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ അവ നശിച്ചുപോകുകയും ചെയ്യുന്നു. കൊറോണറി ആർട്ടറീസിൽ ബ്ലോക്ക് ഉണ്ടായാൽ മാംസപേശികളിലേക്കുള്ള രക്തപ്രവാഹം പൂർണമായും നിലയ്ക്കും. ഈ അവസ്ഥയ്ക്കാണ് ഹൃദയാഘാതം എന്നു പറയുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം.
Diese Geschichte stammt aus der December 23,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 23,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.