Versuchen GOLD - Frei
പാട്ട് 'കേൾക്കുന്ന കാറുകൾ
Fast Track
|January 01,2024
മികച്ച സംഗീതസംവിധാനത്തിന് ഒൻപത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ റെക്കോഡ് നേട്ടമുള്ള മ്യൂസിക് കംപോസറും ഗായകനും കർണാടക സംഗീതജ്ഞനുമായ എം.ജയചന്ദ്രന്റെ വാഹന യാത്രാ വിശേഷങ്ങൾ
"എനിക്കൊരു ഇന്നോവ ഉണ്ടായിരുന്നു. എന്റെ കുറെ സംഗീതകാലങ്ങൾ കണ്ടത് ആ ഇന്നോവയാണ്. പുറത്തേക്ക് എങ്ങനെ ഒരു പാട്ട് കേൾക്കും എന്ന് എനിക്കു കൃത്യമായി മനസ്സിലാകുന്ന വിധം ഈ ചെയ്തുവച്ച മ്യൂസിക്സിസ്റ്റമായിരുന്നു അതിലേത്. റെക്കോഡിങ് ദിവസങ്ങളിൽ സറ്റുഡിയോയിലെ റെക്കോഡിങ്ങും മിക്സിങ്ങും ഒക്കെ കഴിയുമ്പോഴേ രാത്രിയാകും. ഒരു പത്തു മണിയാകുമ്പോഴേക്കും എല്ലാവരും പോയിട്ടുണ്ടാകും. അപ്പോൾ ഞാൻ സി ഡിയിൽ പാട്ട് റൈറ്റ് ചെയ്ത് താഴെ കിടക്കുന്ന ഇന്നോവയിൽ വന്നിരുന്ന് ആ മ്യൂസിക് സിസ്റ്റത്തിൽ പാട്ടിട്ടു കേൾക്കും. കറക്ഷൻസ് നോട്ട് ചെയ്തുവയ്ക്കും. തിരിച്ച് സ്റ്റുഡിയോയിൽ പോയി അതെല്ലാം കറക്ട് ചെയ്യും. എന്നിട്ട് അടുത്ത സി ഡി എടുക്കും. വീണ്ടും താഴെ വന്ന് പാട്ടിട്ടുകേൾക്കും. മുകളിൽ പോയി കറക്ട് ചെയ്യും. അങ്ങനെ പല പല രാത്രികൾ... രാവിലെ ആറു മണിവരെയൊക്കെ ഇങ്ങനെ പാട്ടിട്ടു കേട്ടും കറക്ഷൻ ചെയ്തും ഇരുന്നിട്ടുണ്ട്. ചില പാട്ടുകൾക്ക് നൂറ്റിയാറോ നൂറ്റിയേഴോ സി ഡികൾ വരെയൊക്കെ മാറ്റേണ്ടി വന്നിട്ടുണ്ട്. ആ ഇന്നോവയാണ് എന്റെ കുറെ പാട്ടുകൾ ആദ്യമായി കേട്ടതും ഏറ്റവും കൂടുതൽ തവണ കേട്ടതും. ഇന്നോവയ്ക്കൊപ്പം ഉറങ്ങാതെ രാവുറങ്ങിയ കഥ പറഞ്ഞ് എംജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം. ജയചന്ദ്രൻ.
"ഇതേ ഇന്നോവയിലിരുന്നാണ് യേശുദാസ് സർ കുറെ പാട്ടുകൾ കേട്ടിട്ടുള്ളത്. അതുപോലെ എത്രയോ പേർ. ഒരുമിച്ചു വർക് ചെയ്തിട്ടുള്ള, ലോഹിതദാസ് സർ അടക്കമുള്ള മിക്ക സംവിധായകരും എന്റെ കാറുകളിലിരുന്ന് പാട്ടു കേട്ടിട്ടുണ്ട്. ചക്കരമുത്തിലെ പാട്ടുകൾ ലോഹിസർ കേട്ടത് എന്റെ ക്വാളിസിൽ ഇരുന്നാണ്. BMW വിലിരുന്ന് ശ്രെയ ഘോഷാൽ പാട്ടു കേട്ടത് ഞാൻ ഓർക്കുന്നു.
ആദ്യമായ് കണ്ട ഹിൽമാൻ
എന്റെ അമ്മയുടെ അച്ഛൻ മലേഷ്യയിലായിരുന്നു. കേരളത്തിലേക്കു മടങ്ങി വന്ന്, എൽഐസിയിൽ ചീഫ്മാനേജറാക്കെ ആയിരുന്ന അപ്പൂപ്പന് ഒരു ഹിൽമാൻ കാറുണ്ടായിരുന്നു. കാണാൻ രസമുള്ള ഒരു പ്രത്യേകതരം കാർ. ആദ്യമായി ഞാൻ കണ്ട കാറും കയറിയ കാറും അതായിരിക്കും. എന്തായാലും ഓർമയിലുള്ള ആദ്യത്തെ കാർ അതാണ്.
അച്ഛന് ഒരു ഇളംനീല അംബാസഡർ ആയിരുന്നു. KLF 5639, അതെനിക്കിപ്പോഴും ഓർമയുണ്ട്. ആ അംബാസഡറിന് എന്റെ ജീവിതവുമായി വലിയ ബന്ധമുണ്ട്. അതിൽ യാത്രചെയ്തുകൊണ്ടു ഞാനും എനിക്കൊപ്പം അംബാസഡറും വളരുകയായിരുന്നു.
അംബാസഡറിൽ പോയത് പൊന്മുടിക്ക്, എത്തിയത് വർക്ഷോപ്പിൽ
Diese Geschichte stammt aus der January 01,2024-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
