പുരാണപശ്ചാത്തലമുള്ള നോവലുകളിലൂടെയും സിയ കേ റാം, ചക്രവർത്തി, അശോക, മഹാബലി, ഹനുമാൻ എന്നീ ടിവി പരമ്പരകളിലൂടെയും പ്രസിദ്ധനായ ആനന്ദിന്റെ 'അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് 14 ഭാഷകളിൽ ബെസ്റ്റ് സെല്ലർ ആണ്. തൃപ്പൂണിത്തുറയിൽ എൽ. നീലകണ്ഠന്റെയും ചെല്ലമ്മാളിന്റെയും മകനായി 1973ൽ ജനിച്ചു. ദ് റെയ്സ് ഓഫ് ശിവകാമി, വാൽമീകീസ് വിമെൻ, ഭൂമിജ: സീത ശാന്ത ദ് സ്റ്റോറി ഓഫ് രാമാസ് സിസ്റ്റർ എന്നിവ പ്രധാന കൃതികൾ. ഭാര്യ: അപർണ, മക്കൾ: അനന്യ,അഭിനവ്.
വിലാസം:
C 1505, Oberoi Esquire, CIBA Road, Goregaon East, Mumbai-400063
പെട്രോൾ പമ്പും മറ്റു ബിസിനസുകളും നടത്തിയിരുന്ന അച്ഛൻ, ബിസിനസ് നഷ്ടമായതിനെ തുടർന്ന് എല്ലാം വിറ്റിരുന്നു. ഞാൻ ജനിച്ചത് ഒരു വാടകവീട്ടിലാ യിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് ഏലൂരിലെ മറ്റൊരു വാടകവീട്ടിലേക്കു മാറി. ചേച്ചി ചന്ദ്രികയും ഭർത്താവ് എസ്. ഡി. പരമേ ശ്വരനും ഏലൂരിലായിരുന്നു. ബാങ്കിൽ ജോലിയുണ്ടായിരുന്ന ചേച്ചിയാണ് പിന്നീടുള്ള എന്റെ പഠനച്ചെലവ് വഹിച്ചത്.
Bu hikaye Manorama Weekly dergisinin February 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin February 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.