Poging GOUD - Vrij
കള്ളനും ന്യായാധിപനും
Manorama Weekly
|October 11,2025
വഴിവിളക്കുകൾ

എഴുത്തിന്റെയോ വായനയുടെയോ പാരമ്പര്യം എനിക്കില്ല. ചെറുവള്ളി എസ്റ്റേറ്റിലായിരുന്നു ബാല്യം. എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഒറ്റമുറിയായിരുന്നു വീട്. അച്ഛൻ ഫാക്ടറിയിലെ മെക്കാനിക്കും. അമ്മ തോട്ടംതൊഴിലാളിയുമായിരുന്നു. നാലിലും അഞ്ചിലും പഠിക്കുമ്പോൾ തൊഴിലാളികൾക്കു വേണ്ടി മാനേജർക്ക് സമർപ്പിക്കാനുള്ള അവധിയപേക്ഷ എഴുതിക്കൊടുത്തിരുന്നത് ഞാനായിരുന്നു. അക്ഷരത്തെറ്റുകളോടെ എഴുതിയ ആ അവധിയപേക്ഷകളാണ് എന്റെ എഴുത്തിന്റെ തുടക്കം.
പതിനെട്ടു കിലോമീറ്റർ അകലെയുള്ള മക്കപ്പുഴ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ സഹപാഠി ഗോപാലനൊപ്പമാണ് സ്കൂളിൽ പോയിരുന്നത്. കുട്ടിവനത്തിലൂടെയുള്ള യാത്ര ഭയപ്പെടുത്തുന്നതായിരുന്നു. ആ ഗോപാലൻ ഇന്നും പ്രിയസുഹൃത്താണ്.
Dit verhaal komt uit de October 11,2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025

Manorama Weekly
പത്രപ്പേരുകൾ
കഥക്കൂട്ട്
2 mins
October 11,2025

Manorama Weekly
പൂച്ച കണ്ണടച്ച് പാൽ കുടിക്കില്ല
പെറ്റ്സ് കോർണർ
1 min
October 11,2025

Manorama Weekly
കള്ളനും ന്യായാധിപനും
വഴിവിളക്കുകൾ
1 mins
October 11,2025

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025
Listen
Translate
Change font size