Prøve GULL - Gratis
വായനയോട് വായന എഴുത്തോടെഴുത്ത്
Manorama Weekly
|August 23,2025
വഴിവിളക്കുകൾ
പത്രപ്രവർത്തകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. അതിനു വിത്തിട്ടത് ഡെന്നീസ് ജോസഫാണ്. അദ്ദേഹമെഴുതിയ ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തുടങ്ങിയതാണ് പത്രാധിപക്കമ്പം.
ആ ആഗ്രഹം കൊണ്ട് സ്വന്തമായൊരു കയ്യെഴുത്തുപത്രം തുടങ്ങി. പത്രാധിപരും റിപ്പോർട്ടറും കാർട്ടൂണിസ്റ്റുമെല്ലാം ഞാൻ തന്നെ. ഹൈസ്കൂളിലെത്തും മുൻപേ മാതൃഭൂമിയും കലാകൗമുദിയും ഭാഷാപോഷിണിയുമടക്കം കയ്യിൽത്തടയുന്ന എന്തും വായിച്ചു തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും മാർക്കേസിന്റെയടക്കം പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിത്തുടങ്ങി.
Denne historien er fra August 23,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
