Prøve GULL - Gratis
വായനയോട് വായന എഴുത്തോടെഴുത്ത്
Manorama Weekly
|August 23,2025
വഴിവിളക്കുകൾ

പത്രപ്രവർത്തകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. അതിനു വിത്തിട്ടത് ഡെന്നീസ് ജോസഫാണ്. അദ്ദേഹമെഴുതിയ ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തുടങ്ങിയതാണ് പത്രാധിപക്കമ്പം.
ആ ആഗ്രഹം കൊണ്ട് സ്വന്തമായൊരു കയ്യെഴുത്തുപത്രം തുടങ്ങി. പത്രാധിപരും റിപ്പോർട്ടറും കാർട്ടൂണിസ്റ്റുമെല്ലാം ഞാൻ തന്നെ. ഹൈസ്കൂളിലെത്തും മുൻപേ മാതൃഭൂമിയും കലാകൗമുദിയും ഭാഷാപോഷിണിയുമടക്കം കയ്യിൽത്തടയുന്ന എന്തും വായിച്ചു തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും മാർക്കേസിന്റെയടക്കം പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിത്തുടങ്ങി.
Denne historien er fra August 23,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025
Listen
Translate
Change font size