Prøve GULL - Gratis
വായനയോട് വായന എഴുത്തോടെഴുത്ത്
Manorama Weekly
|August 23,2025
വഴിവിളക്കുകൾ

പത്രപ്രവർത്തകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. അതിനു വിത്തിട്ടത് ഡെന്നീസ് ജോസഫാണ്. അദ്ദേഹമെഴുതിയ ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തുടങ്ങിയതാണ് പത്രാധിപക്കമ്പം.
ആ ആഗ്രഹം കൊണ്ട് സ്വന്തമായൊരു കയ്യെഴുത്തുപത്രം തുടങ്ങി. പത്രാധിപരും റിപ്പോർട്ടറും കാർട്ടൂണിസ്റ്റുമെല്ലാം ഞാൻ തന്നെ. ഹൈസ്കൂളിലെത്തും മുൻപേ മാതൃഭൂമിയും കലാകൗമുദിയും ഭാഷാപോഷിണിയുമടക്കം കയ്യിൽത്തടയുന്ന എന്തും വായിച്ചു തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും മാർക്കേസിന്റെയടക്കം പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിത്തുടങ്ങി.
Denne historien er fra August 23,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025

Manorama Weekly
അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും
പെറ്റ്സ് കോർണർ
1 min
September 06, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട കോഴിക്കറി
1 mins
September 06, 2025

Manorama Weekly
അക്ഷരവരം
കഥക്കൂട്ട്
1 mins
September 06, 2025

Manorama Weekly
കിടപ്പുരോഗികളുടെ പരിചരണം
ജന്മവൈകല്യവും സർജറിയും
1 min
August 30, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പനീർ കബാബ്
1 min
August 30, 2025

Manorama Weekly
വ്യക്തിവിവരങ്ങൾ ചോരുന്നവഴികൾ
സൈബർ ക്രൈം
1 mins
August 30, 2025

Manorama Weekly
അരുമകളുടെ പുല്ലു തീറ്റ
പെറ്റ്സ് കോർണർ
1 min
August 30, 2025

Manorama Weekly
ആകാശയാത്രാ യോഗ്യതയില്ല
കഥക്കൂട്ട്
1 mins
August 30, 2025
Listen
Translate
Change font size