Try GOLD - Free
വായനയോട് വായന എഴുത്തോടെഴുത്ത്
Manorama Weekly
|August 23,2025
വഴിവിളക്കുകൾ

പത്രപ്രവർത്തകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. അതിനു വിത്തിട്ടത് ഡെന്നീസ് ജോസഫാണ്. അദ്ദേഹമെഴുതിയ ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തുടങ്ങിയതാണ് പത്രാധിപക്കമ്പം.
ആ ആഗ്രഹം കൊണ്ട് സ്വന്തമായൊരു കയ്യെഴുത്തുപത്രം തുടങ്ങി. പത്രാധിപരും റിപ്പോർട്ടറും കാർട്ടൂണിസ്റ്റുമെല്ലാം ഞാൻ തന്നെ. ഹൈസ്കൂളിലെത്തും മുൻപേ മാതൃഭൂമിയും കലാകൗമുദിയും ഭാഷാപോഷിണിയുമടക്കം കയ്യിൽത്തടയുന്ന എന്തും വായിച്ചു തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും മാർക്കേസിന്റെയടക്കം പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിത്തുടങ്ങി.
This story is from the August 23,2025 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025

Manorama Weekly
അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും
പെറ്റ്സ് കോർണർ
1 min
September 06, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട കോഴിക്കറി
1 mins
September 06, 2025

Manorama Weekly
അക്ഷരവരം
കഥക്കൂട്ട്
1 mins
September 06, 2025

Manorama Weekly
കിടപ്പുരോഗികളുടെ പരിചരണം
ജന്മവൈകല്യവും സർജറിയും
1 min
August 30, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പനീർ കബാബ്
1 min
August 30, 2025

Manorama Weekly
വ്യക്തിവിവരങ്ങൾ ചോരുന്നവഴികൾ
സൈബർ ക്രൈം
1 mins
August 30, 2025

Manorama Weekly
അരുമകളുടെ പുല്ലു തീറ്റ
പെറ്റ്സ് കോർണർ
1 min
August 30, 2025

Manorama Weekly
ആകാശയാത്രാ യോഗ്യതയില്ല
കഥക്കൂട്ട്
1 mins
August 30, 2025
Listen
Translate
Change font size