Prøve GULL - Gratis
മരണമില്ലാത്ത ഏർക്കാനക്കഥകൾ
Manorama Weekly
|June 28, 2025
വഴിവിളക്കുകൾ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന നാട്ടിൻപുറത്തെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതു കൊണ്ട് തന്നെ പുസ്തക വായനയ്ക്കൊന്നും അത്ര പ്രാധാന്യം വീട്ടുകാർ നൽകിയിരുന്നില്ല. വീട്ടിൽ നിന്നും കുറച്ചുമാറി, ഒരു കുന്ന് കയറിയിറങ്ങിയാൽ എത്തിച്ചേരുന്നിടത്ത് ഒരു വായനശാല ഉണ്ടായിരുന്നു. കീ ക്കാങ്കോട്ട് വായനശാല.
ക്ലബ്ബിലെ ഗ്രൗണ്ടിലെ കളികഴിഞ്ഞ് നേരെ വായനശാലയിൽ പോകും. അവിടത്തെ ലൈബ്രേറിയൻ മുരളിയേട്ടനായിരുന്നു. എല്ലാ ബുധനാഴ്ചകളിലും അവിടെ നിന്ന് പുസ്തകം കിട്ടും. ആ വായനശാലയാണ് എന്നെ ഗൗരവമേറിയ വായനയിലേക്കും സാഹിത്യത്തിലേക്കും കൂട്ടി കൊണ്ടുപോയത്.
മുരളിയേട്ടൻ ഒരു കഥാകൃത്ത് കൂടിയായിരു ന്നു. അച്ചടിച്ചു വന്ന അദ്ദേഹത്തിന്റെ കഥകൾ എന്നെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്തു. കഥ എഴുതണമെന്ന ആഗ്രഹം ഉണ്ടാകുന്നതും അദ്ദേഹത്തിന്റെ കഥകൾ വായിച്ചിട്ടാണ്.
Denne historien er fra June 28, 2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025

Manorama Weekly
അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും
പെറ്റ്സ് കോർണർ
1 min
September 06, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട കോഴിക്കറി
1 mins
September 06, 2025

Manorama Weekly
അക്ഷരവരം
കഥക്കൂട്ട്
1 mins
September 06, 2025

Manorama Weekly
കിടപ്പുരോഗികളുടെ പരിചരണം
ജന്മവൈകല്യവും സർജറിയും
1 min
August 30, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പനീർ കബാബ്
1 min
August 30, 2025

Manorama Weekly
വ്യക്തിവിവരങ്ങൾ ചോരുന്നവഴികൾ
സൈബർ ക്രൈം
1 mins
August 30, 2025

Manorama Weekly
അരുമകളുടെ പുല്ലു തീറ്റ
പെറ്റ്സ് കോർണർ
1 min
August 30, 2025

Manorama Weekly
ആകാശയാത്രാ യോഗ്യതയില്ല
കഥക്കൂട്ട്
1 mins
August 30, 2025
Listen
Translate
Change font size