Intentar ORO - Gratis
മരണമില്ലാത്ത ഏർക്കാനക്കഥകൾ
Manorama Weekly
|June 28, 2025
വഴിവിളക്കുകൾ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന നാട്ടിൻപുറത്തെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതു കൊണ്ട് തന്നെ പുസ്തക വായനയ്ക്കൊന്നും അത്ര പ്രാധാന്യം വീട്ടുകാർ നൽകിയിരുന്നില്ല. വീട്ടിൽ നിന്നും കുറച്ചുമാറി, ഒരു കുന്ന് കയറിയിറങ്ങിയാൽ എത്തിച്ചേരുന്നിടത്ത് ഒരു വായനശാല ഉണ്ടായിരുന്നു. കീ ക്കാങ്കോട്ട് വായനശാല.
ക്ലബ്ബിലെ ഗ്രൗണ്ടിലെ കളികഴിഞ്ഞ് നേരെ വായനശാലയിൽ പോകും. അവിടത്തെ ലൈബ്രേറിയൻ മുരളിയേട്ടനായിരുന്നു. എല്ലാ ബുധനാഴ്ചകളിലും അവിടെ നിന്ന് പുസ്തകം കിട്ടും. ആ വായനശാലയാണ് എന്നെ ഗൗരവമേറിയ വായനയിലേക്കും സാഹിത്യത്തിലേക്കും കൂട്ടി കൊണ്ടുപോയത്.
മുരളിയേട്ടൻ ഒരു കഥാകൃത്ത് കൂടിയായിരു ന്നു. അച്ചടിച്ചു വന്ന അദ്ദേഹത്തിന്റെ കഥകൾ എന്നെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്തു. കഥ എഴുതണമെന്ന ആഗ്രഹം ഉണ്ടാകുന്നതും അദ്ദേഹത്തിന്റെ കഥകൾ വായിച്ചിട്ടാണ്.
Esta historia es de la edición June 28, 2025 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly

Manorama Weekly
ഹൃദയരാജ് സിങ്
വഴിവിളക്കുകൾ
1 mins
November 01, 2025
Manorama Weekly
പെണ്ണുകാണലല്ല
കഥക്കൂട്ട്
2 mins
November 01, 2025

Manorama Weekly
നായ്ക്കളുടെ പിൻതുടർന്നോട്ടം
പെറ്റ്സ് കോർണർ
1 min
November 01, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025
Listen
Translate
Change font size