Prøve GULL - Gratis
മഞ്ഞിൽ വിരിഞ്ഞ അക്ഷരത്താമര
Manorama Weekly
|April 26, 2025
വഴിവിളക്കുകൾ
ആദ്യപുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുത്ത സോണിയാ ചെറിയാൻ സൈനിക സേവന പശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ്. മലയാളികൾ പരിചയിച്ച പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ യാത്രാനുഭവങ്ങളാണ് സോണിയായുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നത്. ലഡാക്ക് -ടിബറ്റ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യ നോവലായ 'സ്നോ ലോട്ടസ് ' ഏറെ ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ അധ്യാപകരായിരുന്ന പി.ജെ. ചെറിയാന്റെയും എം.കെ. ത്രേസ്യാമ്മയുടെയും മകളാണ്. ഇന്ത്യൻ കരസേനയുടെ ഡന്റൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ലഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ചു. ഭർത്താവ്: കേണൽ ഡോ. ജോഷി തോമസ്. മക്കൾ: മാനസ, ഹൃദയ്.
പ്രധാന കൃതികൾ: ഇന്ത്യൻ റെയിൻബോ, അവളവൾ ശരണം, സ്നോ ലോട്ടസ്.
വിലാസം : പന്തപ്ലാക്കൽ ഹൗസ്, നെടുംപോയിൽ പി.ഒ, കണ്ണൂർ.
Denne historien er fra April 26, 2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
