Prøve GULL - Gratis
മഞ്ഞിൽ വിരിഞ്ഞ അക്ഷരത്താമര
Manorama Weekly
|April 26, 2025
വഴിവിളക്കുകൾ

ആദ്യപുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുത്ത സോണിയാ ചെറിയാൻ സൈനിക സേവന പശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ്. മലയാളികൾ പരിചയിച്ച പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ യാത്രാനുഭവങ്ങളാണ് സോണിയായുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നത്. ലഡാക്ക് -ടിബറ്റ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യ നോവലായ 'സ്നോ ലോട്ടസ് ' ഏറെ ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ അധ്യാപകരായിരുന്ന പി.ജെ. ചെറിയാന്റെയും എം.കെ. ത്രേസ്യാമ്മയുടെയും മകളാണ്. ഇന്ത്യൻ കരസേനയുടെ ഡന്റൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ലഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ചു. ഭർത്താവ്: കേണൽ ഡോ. ജോഷി തോമസ്. മക്കൾ: മാനസ, ഹൃദയ്.
പ്രധാന കൃതികൾ: ഇന്ത്യൻ റെയിൻബോ, അവളവൾ ശരണം, സ്നോ ലോട്ടസ്.
വിലാസം : പന്തപ്ലാക്കൽ ഹൗസ്, നെടുംപോയിൽ പി.ഒ, കണ്ണൂർ.
Denne historien er fra April 26, 2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025
Listen
Translate
Change font size