Essayer OR - Gratuit
മഞ്ഞിൽ വിരിഞ്ഞ അക്ഷരത്താമര
Manorama Weekly
|April 26, 2025
വഴിവിളക്കുകൾ
ആദ്യപുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുത്ത സോണിയാ ചെറിയാൻ സൈനിക സേവന പശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ്. മലയാളികൾ പരിചയിച്ച പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ യാത്രാനുഭവങ്ങളാണ് സോണിയായുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നത്. ലഡാക്ക് -ടിബറ്റ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യ നോവലായ 'സ്നോ ലോട്ടസ് ' ഏറെ ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ അധ്യാപകരായിരുന്ന പി.ജെ. ചെറിയാന്റെയും എം.കെ. ത്രേസ്യാമ്മയുടെയും മകളാണ്. ഇന്ത്യൻ കരസേനയുടെ ഡന്റൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ലഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ചു. ഭർത്താവ്: കേണൽ ഡോ. ജോഷി തോമസ്. മക്കൾ: മാനസ, ഹൃദയ്.
പ്രധാന കൃതികൾ: ഇന്ത്യൻ റെയിൻബോ, അവളവൾ ശരണം, സ്നോ ലോട്ടസ്.
വിലാസം : പന്തപ്ലാക്കൽ ഹൗസ്, നെടുംപോയിൽ പി.ഒ, കണ്ണൂർ.
Cette histoire est tirée de l'édition April 26, 2025 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Listen
Translate
Change font size

