Prøve GULL - Gratis
കഥയുടെ ആത്മതീർഥങ്ങൾ
Manorama Weekly
|September 21,2024
വഴിവിളക്കുകൾ

തൃശൂർ ജില്ലയിലെ കാട്ടൂരിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലം അത്രയ്ക്കൊന്നും നിറമുള്ളതായിരുന്നില്ല. പെൺകുട്ടികൾ മാത്രമുള്ള വീട്. സ്വന്തം ഗ്രാമം പോലും നന്നായി കാണാനാവാതെ പോയ കുട്ടിക്കാലം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പയെ നഷ്ടപ്പെട്ടവൾ. എങ്കിലും, അതിനു മുൻപു വായിക്കാനും എഴുതാനും പ്രേരിപ്പിച്ച ഉപ്പയെ ഓർക്കുന്നു. പലചരക്കു കണക്കു പുസ്തകം പോലെ, ഓമനത്തമുള്ള ചെറിയതൊന്ന് വാങ്ങിത്തന്ന് അതിൽ കഥയും കവിതയുമൊക്കെ എഴുതിക്കോളു എന്നു പറഞ്ഞ ആൾ. പിന്നെ, അതിലെഴുതി നിറച്ച മഹാവിഡ്ഢിത്തങ്ങൾ വായിച്ച് ഒളികണ്ണിൻ കടവിലൂടെ സ്നേഹമൊലിപ്പിച്ച് എന്നെ നോക്കി ചിരിച്ച ആൾ! ഉമ്മയുടെ വായനപ്രേമവും ഗ്രാമീണ വായനശാലയിലേക്കുള്ള ദൗത്യയാത്രകളും പുസ്തകങ്ങളുമായി ഞാനും പ്രണയത്തിലാവാനിടയാക്കി.
Denne historien er fra September 21,2024-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025
Listen
Translate
Change font size