Prøve GULL - Gratis
പകർപ്പെടുക്കൽ
Manorama Weekly
|September 30,2023
കഥക്കൂട്ട്
അച്ചടിപ്പുസ്തകം വിലകൊടുത്തു വാങ്ങാൻ പണമില്ലാതിരുന്നതുകൊണ്ട് നോട്ട്ബുക്കിൽ പകർത്തിയെഴുതി സൂക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അങ്ങനെ ഏറ്റവും കൂടുതൽ പകർത്തപ്പെട്ട പുസ്തകം ചങ്ങമ്പുഴയുടെ രമണൻ' ആണ്. രമണൻ ഇങ്ങനെ പകർത്തപ്പെടുന്നതും അച്ചടിച്ച പതിപ്പുകൾ വേഗം വിറ്റുതീരുന്നതും കണ്ടാണ് ജോസഫ് മുണ്ടശ്ശേരി ചോദിച്ചത് മലയാളത്തിൽ ഇങ്ങനെയും ഒരനുഭവമോ എന്ന്.
പാഠപുസ്തകവും അന്നൊക്കെ ഇങ്ങനെ നോട്ട്ബുക്കിൽ പകർത്തിയെടുക്കുകയാണ് മിക്കവരും ചെയ്തിരുന്നത്. പകർത്തിക്കഴിയുമ്പോഴേക്കു പാഠം ഏതാണ്ട് മനഃപാഠമായി കഴിയും.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രശസ്ത നിരൂപകൻ എം.കെ.സാനു ചങ്ങമ്പുഴക്കവിതയുമായി പരിചയപ്പെടുന്നത്. ഒരു സഹപാഠി രമണനിലെ ഏതാനും ശീലുകൾ ക്ലാസിൽ ചൊല്ലിക്കഴിഞ്ഞപ്പോൾ സാനുവും കൂട്ടുകാരും കൂടി ചുറ്റുവട്ടത്തുള്ള വായനശാലകളിലെല്ലാം കയറിയിറങ്ങി. അഞ്ചാറു കിലോമീറ്റർ അകലെയുള്ള ഒരു വായനശാലയിൽ അവർ രമണന്റെ കോപ്പി കണ്ടത്തി. അടുത്ത മൂന്നു നാലു ദിവസം നോട്ട്ബുക്കും പേനയുമായി സൈക്കിളിൽ വായനശാലയിലെത്തി സംഗതി പകർത്തി.
Denne historien er fra September 30,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Translate
Change font size
