कोशिश गोल्ड - मुक्त

ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം

Vanitha

|

December 20, 2025

ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം

ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ കിഴക്കോട്ടു ദർശനമായി മഹാദേവനെയും പുറകിൽ പടിഞ്ഞാറു ദർശനമായി ശ്രീപാർവ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇക്കൊല്ലത്തെ നടതുറപ്പ് ഉത്സവം ജനുവരി രണ്ടു വെള്ളിയാഴ്ച രാത്രി എട്ടു മണി മുതൽ ജനുവരി 13 ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയാണ്.

മംഗല്യദായിനിയായ ദേവീ ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സ്വാഗതം ചെയ്യാനും സുരക്ഷിത ദർശനത്തിനും വഴിപാടുകളും നടത്താനും വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.

തിരുവൈരാണിക്കുളത്തിന്റെ ഐതിഹ്യം

ഇരിങ്ങാലക്കുടയ്ക്കു സമീപം ഐരാണിക്കുളത്താണ് അകവൂർ മന. ഇവിടം ഭരിച്ചിരുന്നവർ ഭിന്നിച്ച് ഐരാണിക്കുളത്തുനിന്നും വെള്ളാരപ്പിള്ളി ഗ്രാമത്തിലേക്ക് മാറിയത്. എങ്കിലും ഐരാണിക്കുളത്തപ്പനേയും ശ്രീപാർവതിയേയും മനയിലുള്ളവർ നിത്യദർശനം നടത്തിയിരുന്നു.

ഈ കാലത്താണു പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻ അകവൂർ മനയ്ക്കലെ ആശ്രിതനാകുന്നത്. ചാത്തൻ കരിങ്കല്ലു കൊണ്ടുണ്ടാക്കിയ തോണിയിലാണു മനയിലുള്ള പുഴ കടന്നു ക്ഷേത്രദർശനം നടത്തിയിരുന്നത്. ഒരു ദിവസം മനയ്ക്കലെ വൃദ്ധബ്രാഹ്മണൻ ദർശനം കഴിഞ്ഞിറങ്ങവേ മഹാദേവനോടു പ്രാർഥിച്ചു. പ്രായാധിക്യത്താൽ എന്നും ഇവിടെ വന്നു ദർശനം നടത്താൻ കഴിയുമെന്നു തോന്നുന്നില്ല. അവിടുത്തെ ദർശിക്കാതെ ജലപാനം കഴിക്കുക ചിന്തിക്കാനും കഴിയുന്നില്ല.” ഇങ്ങനെ അപേക്ഷിച്ച ഓലക്കുടയുമെടുത്തു മടങ്ങാനൊരുങ്ങി. കുടയ്ക്കു പതിവലധികം ഭാരം തോന്നുന്നുണ്ടെന്നു ചാത്തനോടു പറഞ്ഞു. കാര്യമാക്കേണ്ടെന്നു ചാത്തൻ സമാധാനിപ്പിച്ചു.

മനയ്ക്കലെ കടവിലെത്താൻ അരനാഴികദൂരം ബാക്കിയുള്ളപ്പോൾ തിരുമേനിക്കു വിശ്രമിക്കണമെന്നു തോന്നി. ചാത്തൻ കരിങ്കല്ലുവഞ്ചി കരയ്ക്കടുപ്പിച്ചു. അവിടെ നിന്നു തിരികെ കയറിയപ്പോൾ കുടയുടെ ഭാരം പൂർവസ്ഥിതിയിലായി. അപ്പോഴും ചാത്തൻ പറഞ്ഞു. “സാരമില്ല.'

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size