Essayer OR - Gratuit
ഗാനരചന, സംഗീതം ആലീസ് & ഇന്നസെന്റ്
Vanitha
|December 07, 2024
"അങ്ങനെയിരിക്കെ ഇന്നസെന്റിന് നാട്ടിൽ നിന്ന് ഒരു കത്തു വന്നു. അതു വായിച്ച് ഇന്നസെന്റ് തുള്ളിച്ചാടുകയായിരുന്നു. എനിക്കു പക്ഷേ അത്ര സന്തോഷം തോന്നിയില്ല... ' ഇന്നസെന്റും ആലീസും ദാവനഗരെയിൽ നിന്നു മടങ്ങുന്നു
ദാവനഗരെയിൽ ഞങ്ങൾക്കു പ്രത്യേകിച്ചു പണികൾ ഒന്നും ഇല്ലാത്തതുകൊണ്ടു സമയം പോകാൻ വലിയ പ്രയാസമായിരുന്നു. ഞാൻ മിക്ക സമയവും വീടിനുള്ളിൽ തന്നെയായിരിക്കും. വൈകുന്നേരം ഒരുമിച്ചു പുറത്തിറങ്ങുന്നതല്ലാതെ മറ്റു യാത്രകളൊന്നുമില്ല. ഇന്നസെന്റ് ചിലപ്പോൾ രാവിലെ പുറത്തു പോകും. തിരികെ വന്നാൽ പാചകത്തിനു സഹായിക്കും. എനിക്കു തന്നെ അരമണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്ന ജോലിയേയുള്ളൂ. സത്യത്തിൽ ഉപ്പുമാവും ചോറും ഉണ്ടാക്കി കഴിക്കാനാണോ രണ്ടുപേർ ഇരിങ്ങാലക്കുട നിന്ന് ദാവനഗരെയിൽ വന്നു താമസിക്കുന്നതെന്നു ചിലപ്പോൾ ഞങ്ങൾക്കു തന്നെ തോന്നും.
സ്നേഹത്തിനു കുറവൊന്നുമില്ലെങ്കിലും ജോലിയൊന്നുമില്ലാത്ത വിരസത ഞങ്ങളെ ബാധിച്ചു തുടങ്ങി. ഇന്നസെന്റ് പല കഥകളും പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. എനിക്കാണെങ്കിൽ അങ്ങനെ പറയാൻ കഥകളൊന്നുമില്ല. മാത്രമല്ല, ഇന്നസെന്റ് പറയും പോലെ കഥ പറയാനും അറിയില്ല. അങ്ങനെ ദിനരാത്രങ്ങൾ കടന്നുപോയി.
ദാവനഗരെയിലെ ജീവിതത്തിൽ ഞങ്ങൾക്കു പക്ഷേ, മറക്കാൻ കഴിയാത്ത ഒരു സംഭവമുണ്ട്; അതു ഞാനും ഇന്നസെന്റും ചേർന്ന് എഴുതി സംഗീതം നൽകിയ ഒരു ഭക്തിഗാനമാണ്. മറ്റാർക്കും അറിയില്ല ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തിയതു ഞങ്ങളാണെന്ന്. ഈ പാട്ടിനെക്കുറിച്ച് ഇന്നസെന് എവിടെയും പറഞ്ഞതായും അറിയില്ല. ചിലപ്പോൾ പറയാൻ മറന്നുപോയതാവാനും വഴിയുണ്ട്.
"യേശുനാഥാ.... നിൻ പാദം ഞാൻ കുമ്പിടുന്നേൻ നീറുമെൻ ആത്മാവിൽ ആശ്വാസമേകൂ...
ജീവിതത്തിൻ കാൽവരിയാത്രയിൽ
കണ്ണീരൊപ്പാൻ, കൈ തന്നുയർത്താൻ
പറുദീസ തന്നിലെ പകൽവെളിച്ചം പോലെ
"നീ വരൂ... നീ വരൂ... നാഥാ...
ഞാൻ കൂടി അംഗമായിരുന്ന തൃശൂർ നെല്ലായി സെന്റ് മേരീസ് പള്ളി ക്വയറിൽ ഈ ഗാനം ഇപ്പോഴും പാടുന്നു. അവിടെ മാത്രമല്ല, മറ്റു ചില പള്ളി ക്വയറുകളും ഈ ഗാനം പാടാറുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഇന്നസെന്റിന്റെ 41-ാം മരണാനന്തര ചടങ്ങിൽ ഈ പാട്ടുപാടി. അതുകേട്ടപ്പോൾ ദാവനഗരെയുടെ ഓർമകളിൽ എനിക്കു ശ്വാസം മുട്ടി.
Cette histoire est tirée de l'édition December 07, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
