Versuchen GOLD - Frei
ഗാനരചന, സംഗീതം ആലീസ് & ഇന്നസെന്റ്
Vanitha
|December 07, 2024
"അങ്ങനെയിരിക്കെ ഇന്നസെന്റിന് നാട്ടിൽ നിന്ന് ഒരു കത്തു വന്നു. അതു വായിച്ച് ഇന്നസെന്റ് തുള്ളിച്ചാടുകയായിരുന്നു. എനിക്കു പക്ഷേ അത്ര സന്തോഷം തോന്നിയില്ല... ' ഇന്നസെന്റും ആലീസും ദാവനഗരെയിൽ നിന്നു മടങ്ങുന്നു
ദാവനഗരെയിൽ ഞങ്ങൾക്കു പ്രത്യേകിച്ചു പണികൾ ഒന്നും ഇല്ലാത്തതുകൊണ്ടു സമയം പോകാൻ വലിയ പ്രയാസമായിരുന്നു. ഞാൻ മിക്ക സമയവും വീടിനുള്ളിൽ തന്നെയായിരിക്കും. വൈകുന്നേരം ഒരുമിച്ചു പുറത്തിറങ്ങുന്നതല്ലാതെ മറ്റു യാത്രകളൊന്നുമില്ല. ഇന്നസെന്റ് ചിലപ്പോൾ രാവിലെ പുറത്തു പോകും. തിരികെ വന്നാൽ പാചകത്തിനു സഹായിക്കും. എനിക്കു തന്നെ അരമണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്ന ജോലിയേയുള്ളൂ. സത്യത്തിൽ ഉപ്പുമാവും ചോറും ഉണ്ടാക്കി കഴിക്കാനാണോ രണ്ടുപേർ ഇരിങ്ങാലക്കുട നിന്ന് ദാവനഗരെയിൽ വന്നു താമസിക്കുന്നതെന്നു ചിലപ്പോൾ ഞങ്ങൾക്കു തന്നെ തോന്നും.
സ്നേഹത്തിനു കുറവൊന്നുമില്ലെങ്കിലും ജോലിയൊന്നുമില്ലാത്ത വിരസത ഞങ്ങളെ ബാധിച്ചു തുടങ്ങി. ഇന്നസെന്റ് പല കഥകളും പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. എനിക്കാണെങ്കിൽ അങ്ങനെ പറയാൻ കഥകളൊന്നുമില്ല. മാത്രമല്ല, ഇന്നസെന്റ് പറയും പോലെ കഥ പറയാനും അറിയില്ല. അങ്ങനെ ദിനരാത്രങ്ങൾ കടന്നുപോയി.
ദാവനഗരെയിലെ ജീവിതത്തിൽ ഞങ്ങൾക്കു പക്ഷേ, മറക്കാൻ കഴിയാത്ത ഒരു സംഭവമുണ്ട്; അതു ഞാനും ഇന്നസെന്റും ചേർന്ന് എഴുതി സംഗീതം നൽകിയ ഒരു ഭക്തിഗാനമാണ്. മറ്റാർക്കും അറിയില്ല ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തിയതു ഞങ്ങളാണെന്ന്. ഈ പാട്ടിനെക്കുറിച്ച് ഇന്നസെന് എവിടെയും പറഞ്ഞതായും അറിയില്ല. ചിലപ്പോൾ പറയാൻ മറന്നുപോയതാവാനും വഴിയുണ്ട്.
"യേശുനാഥാ.... നിൻ പാദം ഞാൻ കുമ്പിടുന്നേൻ നീറുമെൻ ആത്മാവിൽ ആശ്വാസമേകൂ...
ജീവിതത്തിൻ കാൽവരിയാത്രയിൽ
കണ്ണീരൊപ്പാൻ, കൈ തന്നുയർത്താൻ
പറുദീസ തന്നിലെ പകൽവെളിച്ചം പോലെ
"നീ വരൂ... നീ വരൂ... നാഥാ...
ഞാൻ കൂടി അംഗമായിരുന്ന തൃശൂർ നെല്ലായി സെന്റ് മേരീസ് പള്ളി ക്വയറിൽ ഈ ഗാനം ഇപ്പോഴും പാടുന്നു. അവിടെ മാത്രമല്ല, മറ്റു ചില പള്ളി ക്വയറുകളും ഈ ഗാനം പാടാറുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഇന്നസെന്റിന്റെ 41-ാം മരണാനന്തര ചടങ്ങിൽ ഈ പാട്ടുപാടി. അതുകേട്ടപ്പോൾ ദാവനഗരെയുടെ ഓർമകളിൽ എനിക്കു ശ്വാസം മുട്ടി.
Diese Geschichte stammt aus der December 07, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

