ചുറ്റിനും മഴ കനക്കുന്നു. മൂന്നു രാവും രണ്ടു പകലുമായ് അതങ്ങനെ പെയ്യുകയാണ്. എങ്ങും ഇരുൾ തഴയ്ക്കുന്നു. തോരാത്ത തോരാത്ത മഴ. ആ മഴയതയും നനഞ്ഞ് മരക്കൊമ്പിൽ ഒറ്റയ്ക്ക് ഒരു കാക്ക.
ഇരുൾ കനത്തിട്ടും ശീതക്കാറ്റിന്റെ ഊക്ക് ഏറിയിട്ടും സുരക്ഷിതത്വമുള്ള ഇടം തേടി ഒരിടത്തേക്കും അതു പറന്നു പോകുന്നില്ല. പാതിമിഴി പൂട്ടി. ചുളിവിറച്ച് അനക്കമറ്റ് ഒരേ ഇരിപ്പ്. നനഞ്ഞുലഞ്ഞ ഒരു തൂവൽക്കൂട്ടം. തനിച്ചായിപ്പോയ ആ കറുത്തപക്ഷിയെക്കുറിച്ചാണ്. ഇരുട്ടിൽ ഒരൊറ്റക്കാക്ക' എന്ന എന്റെ കവിത. ആ ഒറ്റക്കാക്ക ഞാനായിരുന്നു. അത് എന്റെ ജീവിതം തന്നെയായിരുന്നു. ഒക്കെയും വർഷങ്ങൾക്കു മുൻപു നടന്നവ. വിവാഹാനന്തരം ജന്മദേശമായ കാഞ്ഞിരപ്പള്ളിവിട്ട് തിരുവനന്തപുരത്തു വാസമുറപ്പിച്ച കാലഘട്ടം.
Esta historia es de la edición November 12, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 12, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.