ഇരുളിൽ ഒരൊറ്റക്കാക്ക
Manorama Weekly
|November 12, 2022
വഴിവിളക്കുകൾ
ചുറ്റിനും മഴ കനക്കുന്നു. മൂന്നു രാവും രണ്ടു പകലുമായ് അതങ്ങനെ പെയ്യുകയാണ്. എങ്ങും ഇരുൾ തഴയ്ക്കുന്നു. തോരാത്ത തോരാത്ത മഴ. ആ മഴയതയും നനഞ്ഞ് മരക്കൊമ്പിൽ ഒറ്റയ്ക്ക് ഒരു കാക്ക.
ഇരുൾ കനത്തിട്ടും ശീതക്കാറ്റിന്റെ ഊക്ക് ഏറിയിട്ടും സുരക്ഷിതത്വമുള്ള ഇടം തേടി ഒരിടത്തേക്കും അതു പറന്നു പോകുന്നില്ല. പാതിമിഴി പൂട്ടി. ചുളിവിറച്ച് അനക്കമറ്റ് ഒരേ ഇരിപ്പ്. നനഞ്ഞുലഞ്ഞ ഒരു തൂവൽക്കൂട്ടം. തനിച്ചായിപ്പോയ ആ കറുത്തപക്ഷിയെക്കുറിച്ചാണ്. ഇരുട്ടിൽ ഒരൊറ്റക്കാക്ക' എന്ന എന്റെ കവിത. ആ ഒറ്റക്കാക്ക ഞാനായിരുന്നു. അത് എന്റെ ജീവിതം തന്നെയായിരുന്നു. ഒക്കെയും വർഷങ്ങൾക്കു മുൻപു നടന്നവ. വിവാഹാനന്തരം ജന്മദേശമായ കാഞ്ഞിരപ്പള്ളിവിട്ട് തിരുവനന്തപുരത്തു വാസമുറപ്പിച്ച കാലഘട്ടം.
यह कहानी Manorama Weekly के November 12, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

