Try GOLD - Free
ഉയരങ്ങൾ തേടി പല നാടുകളിലൂടെ..
Vanitha
|September 27, 2025
ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര
ലോക സിനിമാപരമ്പരയി ലെ ആദ്യ സിനിമ 'ചന്ദ്ര ചാപ്റ്റർ ഒന്ന്' തുടങ്ങുന്നതു തീയിൽ എരിയുന്ന നഗരദൃശ്യത്തിലാണ്. നായികയായ കല്യാണിയോടൊപ്പം മാധ്യമശ്രദ്ധ നേടിയ മറ്റൊരാൾ കൂടിയുണ്ട്. സിനിമയുടെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. വനിതയുടെ കൊച്ചിയിലെ സ്റ്റുഡിയോ ഫ്ലോറിൽ ശാന്തിയുടെ ഫോട്ടോഷൂട്ടിലെ ഒരു ചിത്രത്തിനും പശ്ചാത്തലമായത് അഗ്നിനാളങ്ങളുടെ ശോഭ.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ആറു വർഷത്തെ പഠനശേഷം നാടകത്തിലും പിന്നീട് സിനിമയിലും എത്തിയ ജീവിതകഥ പറയുന്നു ശാന്തി ബാലചന്ദ്രൻ.
ഓക്സ്ഫഡിലെ പഠനശേഷം സിനിമ ?
സ്വപ്നങ്ങൾക്കു പിറകേ സഞ്ചരിക്കുക മനോഹരമല്ലേ? ഓക്സ്ഫഡിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആറേഴുവർഷങ്ങൾ. അതു പോലെ തന്നെ സിനിമയിലും എത്തിപ്പെടുകയായിരുന്നു. അതു മറ്റൊരു സ്വപ്നം. പക്ഷേ, എല്ലാത്തിനും പിന്നിൽ നല്ല കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നതാണ് സത്യം.
ശാന്തി എന്ന പേരിലുമുണ്ട് ഒരു പ്രത്യേകത?
ഞാൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ കണ്ടുവച്ച പേരാണ്. അച്ഛന് ഈ പേരിനോട് എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു. തീരെ ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ പറയുമായിരുന്നു “നിന്റെ പേരിലെങ്കിലും കുറച്ചു ശാന്തത ഉണ്ടാവട്ടെ എന്നു വിചാരിച്ചാ അങ്ങനെ പേരിട്ടത്' എന്ന്. എനിക്ക് അനുജനുണ്ടായപ്പോൾ അച്ഛൻ സന്ദീപ് എന്നാണു പേരിട്ടത്. അവൻ ബെംഗളൂരുവിൽ ഡീക്ടെക് ആന്റ് എഐ ഫീൽഡിൽ ആണ്.
നിറയെ നിറങ്ങൾ ഉള്ള കുട്ടിക്കാലമാണല്ലേ ?
ഞാൻ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ ഉച്ച വരെ മാത്രമേ ക്ലാസുള്ളൂ, ബാക്കി സമയം ഫ്രീയാണ്. അമ്മയ്ക്കും അച്ഛനും വൈകുന്നേരം വരെ ജോലിയുണ്ട്. അന്നു ഞങ്ങൾ കൊച്ചിയിലാണ്. അങ്ങനെയാണ് എന്നെ കലാധരൻ മാഷിന്റെ കേരള കലാപീഠത്തിൽ ചിത്രരചനയ്ക്കു ചേർക്കുന്നത്. അവിടെയാണെങ്കിൽ നിറങ്ങളും രൂപങ്ങളും മാത്രമേയുള്ളു. യഥാർഥത്തിൽ ആ ദിവസങ്ങളാണ് എന്നെ കലയുമായി അടുപ്പിച്ചതെന്നു പറയാം. കലാധരൻ മാഷിനെ എന്നും സ്നേഹത്തോടെ മാത്രമേ ഓർക്കാൻ കഴിയു. പിന്നെ, അച്ഛന്റെയും അമ്മയുടെയും തിരക്കുകൾക്കും നന്ദി.
പിന്നെ കലാപഠനം ഉപേക്ഷിച്ചോ?
This story is from the September 27, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

