Try GOLD - Free
ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും
Manorama Weekly
|July 09, 2022
വഴിവിളക്കുകൾ
തൃശൂർ നഗരത്തിൽനിന്നു പതിനാറ് കി ലോമീറ്റർ പടിഞ്ഞാറുള്ള ഗ്രാമമാണ് അന്തിക്കാട്. ഇവിടെ ഒരു സാധാരണ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ നക്ഷത്രം പോലൊരു മോഹമുണർന്നു. സിനിമാ സംവിധായകനാകണം. പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബം. സിനിമ അന്ന് കയ്യെത്താവുന്നതിനും അപ്പുറത്താണ്. സിനിമയുമായി ബന്ധപ്പെട്ട് പരിചയക്കാർ ആരുമില്ല. പക്ഷേ, സംവിധായകനാകണം. അതൊരു മഹത്തായ ലക്ഷ്യമാണ്.
അന്തിക്കാട് പോപ്പുലർ' എന്നു പേരുള്ള ഒരു ഓല ടാക്കീസ് ഉണ്ടായിരുന്നു. പിന്നീട് അതിന്റെ പേര് "ആരാധന' എന്നായി മാറി. അപൂർവമായി വീട്ടുകാർക്കൊപ്പം സിനിമയ്ക്കു പോയിരുന്നത് അവിടെയാണ്. തിരിച്ചെത്തിയാൽ അച്ഛൻ പറയും: “ഇവനെ സിനിമ കാണിക്കാൻ കൊണ്ടുപോകുന്നത് വെറുതെയാണ്. സ്ക്രീനിൽ നോക്കുന്നതിലും കൂടുതൽ നോക്കുന്നത് പിറകിലുള്ള പ്രൊജക്ടർ റൂമിലേക്കാണ്.
This story is from the July 09, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
