Versuchen GOLD - Frei
ലാപ്ടോപ്പിന് നൽകാം ടോപ് കെയർ
Vanitha
|October 15, 2022
ലാപ്ടോപ് ദീർഘകാലം തകരാറില്ലാതെ ഉപയോഗിക്കാൻ തീർച്ചയായും അറിയേണ്ടത്
ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് ലാപ്ടോപ് തിരഞ്ഞെടുക്കേണ്ടത്. ഈ ഘട്ടത്തിൽ തന്നെ പ്രോസ്സസറാണ് കംപ്യൂട്ടറിന്റെ ബ്രയിനെന്നും ക്ലോക് സ്പീഡ് കൂടുന്നതിനനുസരിച്ച് ലാപ്ടോപ്പിന്റെ പെർഫോമൻസ് കൂടുമെന്നുമൊക്കെയുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും പഠിക്കും.
എൻട്രി ലെവൽ ലാപ്ടോപ്പിന് കുറഞ്ഞത് നാല് ജിബിയെങ്കിലും ഉള്ളതാണ് നല്ലതെന്നും വിഡിയോ എഡിറ്റിങ് പോലുള്ള കാര്യങ്ങൾക്കായാണ് ലാപ്ടോപ് ഉപയോഗിക്കുന്നതെങ്കിൽ 16 ജിബി റാം എങ്കിലും വേണമെന്നുമൊക്കെ നമ്മൾ മനസ്സിലാക്കും. പക്ഷേ, ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ലാപ്ടോപ് വാങ്ങിയ ശേഷം അറിയേണ്ട സാങ്കേതിക കാര്യങ്ങളും മുൻകരുതലുകളും ഏറെയുണ്ട്.
ലാപ്ടോപ്പിനു ഡെസ്ക്ടോപ്പിനേക്കാൾ കരുതൽ വേണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെ കോംപാക്ട് ആയി നിർമിച്ചിരിക്കുന്നതാണ് ലാപ്ടോപ്. അതുകൊണ്ട് ലാപ്ടോപ്പിന്റെ ഓരോ മില്ലിമീറ്ററിലും സുഗമമായ പ്രവർത്തനത്തിനു വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടാകും. മാത്രമല്ല, ലാപ്ടോപ് സ്പെയർ പാർട്സിനു വില കൂടുതലാണ്. ചിലത് റീപ്ലേസ് ചെയ്യാനുമാകില്ല.
എങ്ങനെ തുറക്കണം. അടയ്ക്കണം
ലാപ്ടോപ് തുറക്കുന്നതിലും അടയ്ക്കുന്നതിലും മുതൽ ശ്രദ്ധ വേണം. ഉയർന്ന ബിൽഡ് ക്വാളിറ്റിയുള്ള ലാപ്ടോപ് വശങ്ങളിൽ പിടിച്ചു തുറന്നാലും അത് പ്രശ്നമില്ല. എന്നിരുന്നാലും ഒരു കൈ കൊണ്ട് ലാപ്ടോപ്പിന്റെ താഴത്തെ ബോഡിയിൽ പിടിച്ച്, മുകളിലെ ബോഡിയുടെ നടുവിൽ പിടിച്ച് തുറക്കുക.
ഒരു വശത്ത് മാത്രം പിടിച്ചു പതിവായി തുറക്കുകയാണെങ്കിൽ ലാപ്ടോപ്പിന്റെ രണ്ടു ബോഡികളും തമ്മിൽ ചേർത്തു വയ്ക്കുന്ന ഹിഞ്ചസി'നാണ് കേടു വരിക. അതായത് തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ഭാഗം. ഇതിന് പൊട്ടലുണ്ടായാൽ വീണ്ടും അശ്രദ്ധമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഡിസ്‌പ്ലേയ്ക്ക് വരെ തകരാർ സംഭവിക്കാം.
ലാപ്ടോപ്പിനരുകിൽ ഭക്ഷണം ഒഴിവാക്കാം
ലാപ്ടോപ്പിനടുത്തിരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളമോ പാനീയമോ കുടിക്കാതിരിക്കാം. കാരണം ഇവ രണ്ടും ലാപ്ടോപ്പിൽ വീണാൽ കാര്യം നിസ്സാരമാണെങ്കിലും പ്രശ്നം ഗുരുതരമാകാം.
ലാപ്ടോപ്പിൽ ഭക്ഷണപദാർഥങ്ങൾ വീഴരുതെന്നു പറയാനുള്ള പ്രധാന കാരണം ഉറുമ്പ് ശല്യം ചെയ്യാനെത്തുമെന്നതാണ്. കീകളും കീബോർഡിന്റെ പാനലും തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഉറുമ്പരിച്ചാൽ അത് കീബോർഡിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും.
Diese Geschichte stammt aus der October 15, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

