പത്തു വര്‍ഷത്തെ കാത്തിരിപ്പിന്റെ സന്തോഷമുണ്ട് സംവിധായകന് വിനയന്. പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളെ ആവേശത്തിലാക്കുന്നതിന്റെ ഇരട്ടിമധുരം.
അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കു വാള്‍മുന കൊണ്ടു മറുപടി നല്കിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയ്ക്ക് വിനയന്റെ ജീവിതത്തോടു ചെറിയ സാമ്യങ്ങളുണ്ട്. അക്കാര്യം ഓര്മിപ്പിച്ചപ്പോള് ചിരിയോടെ വിനയന് പറഞ്ഞു. സിനിമയിലെ ചില സംഘടനകളുടെ നിയമങ്ങളും ചിട്ടകളുമൊക്കെ മാടമ്പിക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. സോറി പറഞ്ഞ് എല്ലാം അവസാനിപ്പിച്ച് എനിക്കു വേണമെങ്കില്‍ സിനിമ ചെയ്യാമായിരുന്നു. പക്ഷേ, മരിക്കാന്‍ കിടക്കുമ്പോള്‍ പോലും സുഖം കിട്ടില്ല. തെറ്റു ചെയ്തില്ല എന്ന ഉറപ്പായിരുന്നു എന്റെ ബലം.” സംവിധായകന് വിനയനും സിനിമയിലെ കണ്ണന് കുറുപ്പിനെ ഉജ്വലമാക്കിയ മകന് വിഷ്ണുവും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നപ്പോള്‍.
“പത്തൊമ്പതാം നൂറ്റാണ്ടിനെ മലയാളത്തിന്റെ ബാഹുബലി” എന്നാണല്ലോ സോഷ്യത മീഡിയ വിശേഷിപ്പിക്കുന്നത്
കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സത്യത്തില്‍ യഥാര്‍ഥ ബാഹുബലിയുടെ പത്തിലൊന്നു ബജറ്റ് പോലും ഈ സിനിമയ്ക്കില്ല. അഞ്ചു വര്‍ഷത്തെ അധ്വാനമുണ്ട് ഇതിനു പിന്നില്‍. എന്റെ ആദ്യ ചരിത്ര സിനിമ ആയതുകൊണ്ട് നന്നായി ഹോംവര്‍ക് ചെയ്തു. പിന്നെ, കുറേ കാലത്തിനു ശേഷം നല്ല രീതിയില്‍ ടെക്നിക്കല്‍ ക്രൂവിനെ വച്ച് സിനിമ ചെയ്യാനുള്ള സാഹചര്യവും കൂടി ഇപ്പോള്‍ വന്നു. അത് നന്നായി ഭവിച്ചു. എന്റെ ഒരു സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറില്ല. കൂട്ടുകാരും വീട്ടുകാരുമൊക്കെ ആദ്യ ഷോ കാണാന്‍ പോകുമ്പോള്‍ വീട്ടില്‍ ഞാന്‍ ടെന്ഷനടിച്ചിരിക്കും. അല്ലെങ്കില്‍ തലവഴിയേ പുതപ്പു മൂടി കിടന്നുറങ്ങും.
വിഷ്ണു: ഉറങ്ങുമെന്നു ചുമ്മാ പറയുന്നതാ. പുതപ്പിട്ടു മൂടി കിടക്കുകയേയുള്ളൂ. ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞുകേട്ടാല്‍ പതിയെ പുതപ്പു മാറ്റി എഴുന്നേറ്റു വരും.
അമ്പലപ്പുഴക്കാരനായ സംവിധായകന് ആറാട്ടുപുഴക്കാരനായ വേലായുധ പണിക്കരോട് ഇമോഷനൽ കണക്ഷനുണ്ടോ
Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്