അരികിൽ മുട്ടിയുരുമ്മി നിൽക്കുന്ന ജീവനുള്ള പഞ്ഞിക്കെട്ട്, കണ്ണുകളിൽ നിറയെ ആർദ്രമായ സ്നേഹം എന്നും ഒപ്പമുണ്ടാകും എന്നുറപ്പു തരുന്ന വിശ്വസ്തതയും നന്ദിയും നിറഞ്ഞ വാലാട്ടലുകൾ...
മനുഷ്യരോളം തന്നെ സ്നേഹിക്കാനറിയുന്ന ഈ മൃഗങ്ങളാണ് ഇപ്പോൾ കേരളത്തിലെ പ്രധാന പ്രശ്നം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പേവിഷബാധയും വാർത്തകളിൽ സജീവമാണ്.
കുട്ടികൾക്കും വാർധക്യത്തിൽ തനിച്ചാകുന്നവർ കൂട്ടായും വീടിന്റെ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമെല്ലാം നമുക്ക് വളർത്തു മൃഗങ്ങൾ വേണം. എന്നാലിവയെ വീട്ടിൽ വളർത്തുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ പേ വിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും മനസ്സിലാക്കാം.
തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കാം
മനസ്സിനിണങ്ങിയ ഓമനമൃഗങ്ങളെ വേണം വീട്ടിൽ വളർത്താൻ ചിലർക്ക് വിദേശ ജനുസ്സിൽപ്പെട്ട നായ്ക്കളുടെ ഓമനത്തം ആകർഷകമാകുമ്പോൾ, ചിലർ നാടൻ ഇനത്തിൽ പെട്ട നായ്ക്കളെയും പൂച്ചകളെയും ഇഷ്ടപ്പെടുന്നു.
നമ്മുടെ കാലാവസ്ഥയിലാണ് വളർന്നു വന്നതെന്നതുകൊണ്ട് നാടൻ ഇനത്തിലുള്ളവ പ്രതിരോധശേഷി കൂടുതലായിരിക്കും.
വാങ്ങുന്നതിനു മുൻപ് ഇനം, സ്വഭാവ പ്രത്യേകതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അറിവുണ്ടാകണം. പരിചരിക്കാൻ സമയം കണ്ടത്തുകയും വേണം.
അലർജിയും ആസ്തമയും ഉള്ളവർ രോമം കൂടുതലുള്ള ഇനം നായ്ക്കളെയും പൂച്ചകളെയും വളർത്താതിരിക്കുന്നതാണ് നല്ലത്. ഇവയിൽ നിന്നു നമുക്ക് ബാധിക്കാവുന്ന അസുഖങ്ങളെന്ന പോലെ ഇവയ്ക്ക് ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചും ധാരണയുണ്ടായിരിക്കണം.
ഉദാഹരണത്തിന്, ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് നീളം വളരെ കൂടുതലായതിനാൽ പ്രായമാകുമ്പോൾ അവയുടെ നട്ടെല്ലിന്റെ ഡിസ്കിനു പ്രശ്നം വരാൻ സാധ്യതയുണ്ട്. എഴുന്നേറ്റു നിൽക്കാൻ പ്രയാസം നേരിടും. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയണം.
വിദേശ ജനുസ്സുകളിലുള്ള നായ്ക്കളെ അപൂ ബീഡേഴ്സിൽ നിന്നു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ലൈസൻസുള്ളവർക്കു മാത്രമാണ് ഇവയെ വിൽക്കാനാകുക. അപൂവ്ഡ് ബ്രീഡേഴ്സ് നായ്ക്കൾക്ക് കൃത്യമായി വാക്സിനുകൾ എടുക്കുന്നതു മൂലം അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ആരോഗ്യമുള്ളതായിരിക്കും.
ഇണങ്ങാൻ ചിട്ടയായ പരിശീലനം
Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്