പത്തോ പന്ത്രണ്ടോ വയസ്സിലാണ് അമ്മൂമ്മ എന്നെ തിരുവനന്തപുരം മൃഗശാല കാണാൻ കൊണ്ടുപോകുന്നത്. മൃഗശാല കണ്ടിറങ്ങുമ്പോൾ അമ്മൂമ്മ എന്നോടു പറഞ്ഞു: "ഇവിടെ ചിത്രശാലയിൽ മഹാരാജാവ് വരച്ച കുറെ ചിത്രങ്ങളുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. നമുക്ക് ചിത്രാലയത്തിൽ കയറി അതൊന്നു കണ്ടിട്ടു പോകാം.' രാജാ രവിവർമ വരച്ച ചിത്രങ്ങളാണ്. എനിക്കത് വലിയ അദ്ഭുതം തോന്നി. വീണ്ടും ഞാൻ അമ്മൂമ്മയ്ക്കൊപ്പം പലതവണ ചിത്രാലയത്തിൽ പോയി. എസ്എസ്എൽസി കഴിഞ്ഞപ്പോഴാണ് ചിത്രകല പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായത്.
എന്റെ നിർബന്ധത്തിനു വഴങ്ങി എന്നെ തിരുവനന്തപുരത്തെ സ്കൂൾ ഓഫ് ആർട്സിൽ ചേർത്തു. നാലു വർഷത്തെ കോഴ്സാണ്. അവിടെ മറ്റു കുട്ടികൾ വരയ്ക്കുന്നതു കണ്ടപ്പോൾ എനിക്കു വല്ലാത്ത മന പ്രയാസവും ദുഃഖവും തോന്നി. എനിക്കിതൊന്നും വരയ്ക്കാൻ അറിയില്ലല്ലോയെന്ന്. മൂന്നു മാസം കഴിഞ്ഞപ്പോൾ അവിടത്തെ പ്രധാനാധ്യാപകൻ സി.കെ.രാ ഒരു പരീക്ഷ നടത്തി. ഒരാൾ സൈക്കിളിൽ വരുമ്പോൾ ഒരു പൂച്ച കുറുകെ ചാടി'- ഇതാണ് വിഷയം. എനിക്കു പൂച്ചയെയോ സൈക്കിളോ മനുഷ്യനെയോ വരയ്ക്കാൻ അറിയില്ല. എന്തൊക്കെയോ ചെയ്ത് ഞാൻ പേപ്പർ കൊടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോ ൾ അലറിക്കൊണ്ട് സി.കെ.രാ ചോദിച്ചു:
Bu hikaye Manorama Weekly dergisinin August 19,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin August 19,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.