Prøve GULL - Gratis
പ്രായത്തിന്റെ കളികൾ
Manorama Weekly
|December 13,2025
കഥക്കൂട്ട്
തല നരയ്ക്കാത്തതല്ലെന്റെ യൗവനം
തല നരയ്ക്കുവതല്ലെന്റെ വാർധക്യം
എന്നു കവി തിരുമുമ്പു പാടിയത് ഏറെ യോജിക്കുന്നത് ബർട്രാൻഡ് റസ്സലിനാണന്നു തോന്നുന്നു. പ്രായമേറെയായിട്ടും ഓർമയ്ക്കും സർഗാത്മകതയ്ക്കും ഒരു മങ്ങലുമേൽക്കാതെ 94-ാം വയസ്സിൽ ലോകസമാധാന യജ്ഞത്തിനു നേതൃത്വം നൽകിയ അദ്ദേഹം 95-ാം വയസ്സിൽ ആത്മകഥ എഴുതി.
മാതൃഭൂമി പത്രാധിപർ കെ.പി.കേശവമേനോൻ അറുപതു വയസ്സിനു ശേഷവും മുപ്പതിലേറെ ഗ്രന്ഥങ്ങൾ എഴുതിയത് കാഴ്ചയുടെ വെല്ലുവിളികൂടി നേരിട്ടു കൊണ്ടാണ്. എഴുപതാം വയസ്സിൽ "കാഴ്ചപ്പാടുകൾ' എന്ന പേരിൽ ആത്മകഥ എഴുതിയ പുത്തേഴത്തു രാമമേനോൻ അതിനുശേഷം പതിനഞ്ചു കൃതികൾ രചിച്ചു.
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൂറു വയസ്സിനു ശേഷവും കഥകളി അരങ്ങിൽ സജീവമായിരുന്നില്ലേ? നൂറ്റേഴു വയസ്സുവരെ ജീവിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ "മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ പാടിയത് തൊണ്ണൂറ്റേഴാം വയസ്സിലാണ്.
മനോരമ ചീഫ് എഡിറ്റർ കെ.സി. മാമ്മൻ മാപ്പിളയുടെ മകൻ കെ.എം.ഫിലിപ്പ് നൂറ്റിനാലാം വയസ്സുവരെ ബോംബെയിലെ വ്യവസായരംഗത്തുണ്ടായിരുന്നു.
മലയാളിയായ കെ.കെ.വേണുഗോപാൽ തൊണ്ണൂറു വയസ്സിനു ശേഷവും ഇന്ത്യാഗവൺമെന്റിന്റെ അറ്റോർണി ജനറലായി കോടതികൾ കയറിയിറങ്ങിയില്ലേ? മുക്കാൽ നൂറ്റാണ്ടുകാലം ഇന്ത്യൻ കോടതികളിൽ തന്റെ ശബ്ദം പ്രകമ്പനം കൊള്ളിച്ച റാംജഠ്മലാനി തൊണ്ണൂറ്റഞ്ചു വയസ്സു വരെ കോടതികളിൽ വാദിച്ചിരുന്നു.
Denne historien er fra December 13,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Listen
Translate
Change font size
