“വേറിട്ട ശ്രീരാമൻ
Manorama Weekly
|November 15,2025
വഴിവിളക്കുകൾ
ഞാൻ ജനിക്കുമ്പോൾ അച്ഛൻ സിലോണിൽ ആയിരുന്നു. അമ്മ യുപി സ്കൂൾ അധ്യാപികയായിരുന്നു. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ സിലോൺ ആണ് മനസ്സിലേക്കു വരുന്നത്. 58 വയസ്സുവരെ അച്ഛൻ സിലോണിൽ ആയിരുന്നു. ഞാൻ വേനലവധിക്കു സിലോണിൽ പോകുകയും ഒരു മാസമൊക്കെ അച്ഛനൊപ്പം താമസിക്കുകയും ചെയ്യും. രണ്ടോ മൂന്നോ പ്രാവശ്യം അങ്ങനെ പോയിട്ടുണ്ട്.
സിലോണിലെ നാളുകൾ ഒരു പീഡനകാലം പോലെയാണ് ഞാൻ ഓർക്കുന്നത്. ബ്രിട്ടിഷുകാരുടെ ആശയത്തിന്റെ കീഴിൽ ജീവിക്കുന്ന ആളുകളായിരുന്നു സിലോണിലുണ്ടായിരുന്ന മലയാളികളിൽ ഏറെയും. ബ്രട്ടീഷ് രീതിയിലാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ഞങ്ങളാണെങ്കിൽ നാട്ടിൽ പാടത്തും പറമ്പിലും കുളത്തിലുമൊക്കെ കളിച്ചു മറിഞ്ഞിരുന്ന ബാല്യവും. സിലോണിൽ ചെന്നു കഴിഞ്ഞാൽ എല്ലാത്തിലും ചീത്തയും അടിയുമാണ്. ഭക്ഷണം കഴിക്കുമ്പോ ചുണ്ട് തുറന്നുപിടിച്ചു, സ്പൂണും ഫോർക്കും ശരിക്ക് ഉപയോഗിക്കാൻ അറിയില്ല, ഷൂസിന്റെ ലെയ്സ് കെട്ടിയില്ല, ട്രൗസേഴ്സിന്റെ ബക്കിൾ ഇട്ടത് ശരിയായില്ല... തുടങ്ങി വഴക്കു പറയാൻ കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു.
Denne historien er fra November 15,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

