Prøve GULL - Gratis
സിനിമയ്ക്ക് ഒരു ചക്കരയുമ്മ
Manorama Weekly
|June 24,2023
വഴിവിളക്കുകൾ
എറണാകുളത്തെ ശ്രീ രാമവർമ ഹൈസ്കൂളിലാണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. അവസാനത്തെ മൂന്നു വർഷം മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ. പഠിക്കുന്ന കാലം തൊട്ടേ ഒരുപാടു സിനിമകൾ കാണുമായിരുന്നു. കണ്ട സിനിമകൾ തന്നെ വീണ്ടും വീണ്ടും കണ്ടു. അതു കഴിഞ്ഞാൽ ഡിറ്റക്ടീവ് നോവലുകളോടാണ് പ്രിയം. ഞാൻ വാ യിക്കാത്ത ഡിക്റ്റടീവ് നോവലുകൾ ഒന്നും ഇല്ലെന്നു തന്നെ പറയാം. സാഗാ അപ്പച്ചൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. അന്ന് അദ്ദേഹത്തിന് എറണാകുളത്തെ കവിത തിയറ്ററിനടുത്ത് സീക്കിങ് ബാർ എന്ന പേരിൽ ഒരു ബാർ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്റെ ഉപദേശപ്രകാരമാണ് അപ്പച്ചൻ "ചാമരം' എന്ന സിനിമ നിർമിച്ചത്. സിനിമക്കാരുമായുള്ള എന്റെ അടുപ്പം അവിടെയാണ് തുടങ്ങുന്നത്.
Denne historien er fra June 24,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Translate
Change font size
