Prøve GULL - Gratis
വഴിവിളക്കുകൾ തെളിഞ്ഞിട്ടും
Manorama Weekly
|November 05, 2022
വഴിവിളക്കുകൾ
ഞാൻ ആദ്യമായി ഒരു കഥ വായിക്കുന്നത് ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോഴാണ്. കാരൂരിന്റെ 'കുട നന്നാക്കാനുണ്ടോ?' എന്ന കഥ.
അതിനു മുൻപു ഞാൻ ചില കഥകൾ കേട്ടിട്ടുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും നുരഞ്ഞു പൊന്തുന്ന പനങ്കള്ളിൽ നിന്നു ചില പ്രാണികളെ ചൂണ്ടുവിരൽ കൊണ്ടു തോണ്ടിയെടുത്ത് എറ്റിക്കളഞ്ഞ് അപ്പാപ്പൻ പറഞ്ഞു തുടങ്ങുന്ന കഥകളായിരുന്നു അവയൊക്കെയും. പക്ഷേ, അപ്പാപ്പന്റെ കഥകളിലൊന്നും മനുഷ്യരുണ്ടായിരുന്നില്ല. പലതരം മൃഗങ്ങളും പാമ്പുകളും പക്ഷികളുമൊക്കെയായിരുന്നു കഥാപാത്രങ്ങൾ. പനങ്കള്ളിന്റെ ലഹരിയിലമർന്ന് ഒരേ കഥ തന്നെ അപ്പാപ്പൻ പലമട്ടിൽ പറയുന്നത് എന്നെ അലോസരപ്പെടുത്തുകയും ചെയ്തു.
Denne historien er fra November 05, 2022-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
