മുണ്ടും രണ്ടാംമുണ്ടും
Manorama Weekly
|July 23, 2022
കഥക്കൂട്ട്
വസ്ത്രത്തെപ്പറ്റി ഒരു തമിഴ് ചൊല്ലുണ്ട്: ആടപാതി, ആൾപാതി.
ശതമാനം അങ്ങോട്ടും ഇങ്ങോട്ടും ഏറിയാലും ആട ഇന്ന് വ്യക്തിത്വത്തിന്റെ ഒരു ഉരകല്ലായിക്കഴിഞ്ഞിട്ടുണ്ട്.
വെള്ള വസ്ത്രമെന്നു കേൾക്കുമ്പോൾ പല രൂപങ്ങളും നമ്മുടെ മനസ്സിലേക്കു വരും: ശ്രീനാരായണഗുരു, മദർ തെരേസ, യേശുദാസൻ, സംവിധായകൻ ഹരിഹരൻ, ‘പ്രേടിയറ്റ്' പത്രാധിപർ എടത്തട്ട നാരായണൻ.
സിലോൺ യാത്രയ്ക്കു പോകുമ്പോൾ ശ്രീനാരായണഗുരു വെള്ളമുണ്ടിനുമേൽ വെള്ളഷർട്ടിട്ട് ദേഹം മുഴുവൻ മറച്ചിരുന്നു. കാവി നിറമുള്ള ഒറ്റവസ്ത്രത്തിൽ ഉറച്ചതു പിന്നീടാണ്.
വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠിക്കുന്ന കാലത്ത് ഒന്നോ രണ്ടോ ഷർട്ടുകളേ ഉള്ളൂവെന്ന കാര്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് വെള്ളഷർട്ടുകളാക്കിയതെന്ന് യേശുദാസൻ പറഞ്ഞിട്ടുണ്ട്.
തെന്നിന്ത്യയിലെ പ്രഗല്ഭ സംവിധായകനായിരുന്ന സി.ബി. ശ്രീധറിനെ അനുകരിച്ചാണ് സംവിധായകൻ ഹരിഹരൻ അൻപത്തഞ്ചു വർഷമായി വെള്ളവസ്ത്രധാരിയായി നടക്കുന്നത്.
Denne historien er fra July 23, 2022-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

