മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്നു ഫെസ്സി മോട്ടിയുടെ ബ്യൂട്ടിപാർലറിലേക്കുള്ള വഴി ചോദിച്ചാൽ അഭിമാനപൂർവമുള്ള ചിരിയുമായി ആരും വഴി പറഞ്ഞു തരും. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇതായിരുന്നില്ല കഥ. നാടും വീടും ജോലിയും ഉപേക്ഷിച്ച് ഇരുപത്തിയേഴാം വയസ്സിൽ ഫെസ്സിക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. ഭർത്താവു മരിച്ച ശേഷം നാലരവയസ്സുള്ള മകനുമായി ഒരു സ്ത്രീ അവരുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.
പഞ്ചഗുസ്തിയിലേക്കു വന്ന വഴി
2016ൽ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്കു തിരികെ വന്നു. ആ വർഷം ഡിസംബറിൽ ആദ്യ ജില്ലാ മത്സരത്തിനു പോയി. ഷോട്ട്പുട്ട്, ജാവലിൻ, ഹാമർ ത്രോ എന്നിവയിൽ വിജയിച്ചു. പിന്നീടു സംസ്ഥാനതല മത്സരത്തിനു പോകാൻ പെരുമ്പാവൂർ ആശ്രമം സ്‌കൂളിലെ അധ്യാപകനും പരിശീലകനുമായ ബിജു കെ.എം-ന്റെ ശിക്ഷണത്തിൽ ഒരുക്കങ്ങൾ തുടങ്ങി. രാജ്യാന്തര തലത്തിൽ പഞ്ചഗുസ്തി റഫറി കൂടിയാണ് അദ്ദേഹം. സംസ്ഥാനതലത്തിൽ ഒരു മെഡൽ മാത്രമായിരുന്നു ലക്ഷ്യം. അതു പാഴായില്ല. ഒന്നാം സ്ഥാനത്തു തന്നെ വിജയം. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ദേശീയ തലത്തിൽ വിജയിച്ചില്ല. പിന്നെ, കോവിഡ് കാലമായി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി.
ആനിക്കാട് സെന്റ് ആന്റണീ എൽപി സ്കൂളിലാണ് ഞാൻ പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ കായികരംഗത്ത് ചാംപ്യനായിരുന്നു. പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ. അവിടെയും പത്തു വരെ സ്പോർട്സ് ചാംപ്യനായി. ആലുവ സെന്റ് സേവ്യഴ്സിൽ സ്പോർട്സ് കോട്ടയിലാണു പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുന്നത്. പക്ഷേ, പിന്നീടു പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. എൻടിടിസി എന്നൊരു കോഴ്സിനു ചേർന്നെങ്കിലും അതും ബുദ്ധി മുട്ടായി തോന്നി. കൂട്ടുകാരികൾക്കൊപ്പം പുരികം ത്രെഡ് ചെയ്യാൻ പോയതാണ് ജീവിതത്തിലെ ഒരു വഴിത്തിരിവ്. ഒന്നു രണ്ടു തവണ പോയപ്പോഴേക്കും ബ്യൂട്ടിപാർലറിലെ കാര്യങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. 1990ലാണു സൗന്ദര്യരംഗത്തേക്കിറങ്ങുന്നത്.
തകിടം മറിയലും കര കയറലും
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ