മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്നു ഫെസ്സി മോട്ടിയുടെ ബ്യൂട്ടിപാർലറിലേക്കുള്ള വഴി ചോദിച്ചാൽ അഭിമാനപൂർവമുള്ള ചിരിയുമായി ആരും വഴി പറഞ്ഞു തരും. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇതായിരുന്നില്ല കഥ. നാടും വീടും ജോലിയും ഉപേക്ഷിച്ച് ഇരുപത്തിയേഴാം വയസ്സിൽ ഫെസ്സിക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. ഭർത്താവു മരിച്ച ശേഷം നാലരവയസ്സുള്ള മകനുമായി ഒരു സ്ത്രീ അവരുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.
പഞ്ചഗുസ്തിയിലേക്കു വന്ന വഴി
2016ൽ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്കു തിരികെ വന്നു. ആ വർഷം ഡിസംബറിൽ ആദ്യ ജില്ലാ മത്സരത്തിനു പോയി. ഷോട്ട്പുട്ട്, ജാവലിൻ, ഹാമർ ത്രോ എന്നിവയിൽ വിജയിച്ചു. പിന്നീടു സംസ്ഥാനതല മത്സരത്തിനു പോകാൻ പെരുമ്പാവൂർ ആശ്രമം സ്‌കൂളിലെ അധ്യാപകനും പരിശീലകനുമായ ബിജു കെ.എം-ന്റെ ശിക്ഷണത്തിൽ ഒരുക്കങ്ങൾ തുടങ്ങി. രാജ്യാന്തര തലത്തിൽ പഞ്ചഗുസ്തി റഫറി കൂടിയാണ് അദ്ദേഹം. സംസ്ഥാനതലത്തിൽ ഒരു മെഡൽ മാത്രമായിരുന്നു ലക്ഷ്യം. അതു പാഴായില്ല. ഒന്നാം സ്ഥാനത്തു തന്നെ വിജയം. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ദേശീയ തലത്തിൽ വിജയിച്ചില്ല. പിന്നെ, കോവിഡ് കാലമായി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി.
ആനിക്കാട് സെന്റ് ആന്റണീ എൽപി സ്കൂളിലാണ് ഞാൻ പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ കായികരംഗത്ത് ചാംപ്യനായിരുന്നു. പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ. അവിടെയും പത്തു വരെ സ്പോർട്സ് ചാംപ്യനായി. ആലുവ സെന്റ് സേവ്യഴ്സിൽ സ്പോർട്സ് കോട്ടയിലാണു പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുന്നത്. പക്ഷേ, പിന്നീടു പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. എൻടിടിസി എന്നൊരു കോഴ്സിനു ചേർന്നെങ്കിലും അതും ബുദ്ധി മുട്ടായി തോന്നി. കൂട്ടുകാരികൾക്കൊപ്പം പുരികം ത്രെഡ് ചെയ്യാൻ പോയതാണ് ജീവിതത്തിലെ ഒരു വഴിത്തിരിവ്. ഒന്നു രണ്ടു തവണ പോയപ്പോഴേക്കും ബ്യൂട്ടിപാർലറിലെ കാര്യങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. 1990ലാണു സൗന്ദര്യരംഗത്തേക്കിറങ്ങുന്നത്.
തകിടം മറിയലും കര കയറലും
Esta historia es de la edición February 03, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 03, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്