ബഹുഭർതൃത്വത്തെക്കുറിച്ചുള്ള ചിന്തകളിലേക്കു വീണ്ടും കൊണ്ടുപോയത് ആ പഴയ സിനിമയാണ്: ഭരതൻ സംവിധാനം ചെയ്ത "വെങ്കലം.
കേരളത്തിൽ നടന്ന ഒരു കഥയായിരുന്നു വെങ്കലം എന്ന് കെ.പി.എ.സി. ലളിത പറഞ്ഞിട്ടുണ്ട്. ചേട്ടനും അനിയനും കൂടി ഒരു ഭാര്യ മതി എന്നു വിധിച്ച അമ്മയാണ് ആ വീട്ടിലെ മറക്കാനാവാത്ത കഥാപാത്രമെന്ന് ലളിത പറയുന്നു.
ബഹുഭർതൃത്വം ലോകത്ത് പലേടത്തും നടപ്പുള്ള കാര്യവുമായിരുന്നു. ജൂത സമുദായത്തിലും മറ്റും അതു പതിവു രീതിയുമായിരുന്നു.
എൻഎസ്എസിന്റ മുഖപത്രം വരെ ആയിരുന്ന "മലയാളി'യുടെ മുഖ്യ പത്രാധിപർ ആർ.വി.ഉണ്ണിത്താൻ കൂട്ടുകല്യാണ ത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, ആത്മകഥാപരമായ "ഓർമയുടെ ഓരങ്ങൾ' എന്ന പുസ്തകത്തിൽ. (ഈ പുസ്തകം അച്ചടി ച്ചു കണ്ട് നാലാംനാളിൽ അദ്ദേഹം മരിച്ചു. രണ്ടു സഹോദരന്മാരെ ഒന്നിച്ചു വിവാഹം കഴിച്ചയാളാണു തന്റെ അമ്മ എന്നാണ് അദ്ദേഹം പറഞ്ഞത്.
Esta historia es de la edición April 20, 2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 20, 2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.