ആരവങ്ങളുടെ ഇടയിൽ നിന്ന് എന്റെ ചെവികളിലേക്ക് ആ പേര് ഇരച്ചു കയറി മീര യു. മേനോൻ. നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഇത് യാഥാർഥ്യമാണോ എന്നു തിരിച്ചറിയാൻ എന്റെ കവിളുകളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നനവു മാത്രം മതിയായിരുന്നു. വർഷങ്ങൾക്കു മുൻപ് ഇതുപോലെ തരിച്ചുനിന്ന ഒരു പകലിന്റെയോർമ എന്റെ മനസ്സിലേക്കു വന്നു.
പ്രസവിച്ച് മൂന്നു ദിവസമായിട്ടും ആശുപത്രി അധികൃതർ മുലയൂട്ടുന്നതിനു പോലും കുട്ടിയെ തരാതിരുന്നപ്പോഴാണ്, ഞാൻ ഒരു നിലവിളിയോടെത്. കുട്ടിക്കു സുഷുമ്നാനാഡിയെ ഡോക്ടറോടു കാര്യം തിരക്കിയ ബാധിക്കുന്ന സ്പൈന ബൈഫിഡ എന്ന അസുഖമുണ്ടെന്നും പിൻവശത്ത് ഒരു കുമിള പോലെ കാണുന്നതു പൊട്ടിയാൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് വരുമെന്നും വന്നാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടന്നും ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ നടുങ്ങി.
Esta historia es de la edición February 04,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 04,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.