പാലക്കാട്ടു ജനനം. അച്ഛൻ മലബാർ സ്പെഷൽ പൊലീസിൽ സുബേദാർ മേജറായിരുന്ന ഒ. വേലുക്കുട്ടി. അമ്മ: തച്ചമുച്ചിക്കൽ കമലാക്ഷി. ഒ.വി.വിജയൻ മൂത്ത സഹോദരനാണ്. എം ജി സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു. രണ്ടായിരത്തിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാന രചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി. നിലം തൊടാ മണ്ണ്, ഷാഹിദ് നാമ, സ്നേഹഗീതങ്ങൾ, ഒറ്റച്ചുവട്, അഗ്നിമിത്രന്നൊരു കുറിപ്പ് എന്നിവ പ്രധാന കൃതികൾ. വിലാസം: ഒ.വി. ഉഷ, നിയർ ഫോറസ്റ്റ് ഓഫിസ്, റോസ്മല.പി.ഒ, പിൻ- 691309, കൊല്ലം.
പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം ക്ലാസ്ടീച്ചർ പറഞ്ഞു: “കുട്ടികളേ, നിങ്ങൾ നിരന്തരം പരിശ്രമിച്ചാൽ നിങ്ങളുടെ ആഗ്രഹം സാധ്യമാകും. ആ സമയത്തൊക്കെ കവിതയോട് ഭയങ്കര കമ്പം തുടങ്ങിയിരുന്നു. ആറാം ക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടായിരുന്നു. ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആലോചിച്ചു.“എനിക്കും കവിത എഴുതാൻ പറ്റുമോ?” ഞാൻ ഒരു കവിത എഴുതി നോക്കി.
Esta historia es de la edición August 20, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 20, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം