പെണ്ണുകാണൽ എന്നുപറഞ്ഞാൽ എന്താണെന്നറിയാൻ ഗൂഗിൾ നോക്കുന്ന ഒരു തലമുറ ഉണ്ടായിവരുന്നു.
അർഥം അറിയുമ്പോൾ, ജീവിതത്തിലെ ഇത്ര സുപ്രധാനമായ ഒരു തീരുമാനം ഏതാനും മിനിറ്റ് ദീർഘിക്കുന്ന ഒരു കണ്ടുമുട്ടലിലാണോ മുൻ തലമുറ കൈക്കൊണ്ടത് എന്ന് അവർ അദ്ഭുതപ്പെടും.
ഇത്പരസ്പരം ഇതു കണ്ടുമുട്ടുകയെങ്കിലും ചെയ്തുവരുന്നവരുടെ കാര്യം. അപ്പോൾ കാണാതെ വിവാഹം ചെയ്തവരുടെ കാര്യമോ? ഭാര്യയാവാൻ പോകുന്ന സ്ത്രീയെ, വേളി എന്ന വിവാഹത്തിനു മുൻപു കാണാൻ നമ്പൂതിരിമാരെ അനുവദിച്ചിരുന്നില്ല. വിവാഹദിവസം വധുവിനെ കൺകുളിർക്കെ കാണാമല്ലോ എന്നു കരുതിയാൽ അതും നടക്കില്ല. ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണു വധു ചടങ്ങിൽ പങ്കെടുക്കുന്നത്. നാലാം ദിവസം നടക്കുന്ന അവസാന വൈദികച്ചടങ്ങിന് (സേകം) ശേഷമേ വരനും വധുവിനെ കാണാൻ കഴിയുമായിരുന്നുള്ളൂ.
എന്നാൽ, പുരോഗമനാശയങ്ങളുള്ള ബ്രാഹ്മണർ ഇതൊക്കെ ലംഘിച്ചു. കവി എൻ.എൻ.കക്കാട് ശ്രീദേവിയെ പെണ്ണു കാണാൻ ചെന്നുവെന്നു മാത്രമല്ല, രണ്ടു പേരും തമ്മിൽ സംസാരിക്കാൻ ഒഴിവു കണ്ടെത്തുകയും ചെയ്തു.
എം.കെ.സാനു വിവാഹത്തിനു ശേഷമാണു ഭാര്യ രത്നമ്മയെ കാണുന്നത്.
Esta historia es de la edición June 25, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 25, 2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.