‘മധു'രമണിഞ്ഞ കാൽപാടുകൾ
Manorama Weekly
|June 25, 2022
വഴിവിളക്കുകൾ
നാഗർകോവിലിൽ സ്കോട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴും എന്റെ മനസ്സു നിറയെ അഭിനയമായിരുന്നു. ഒരു നിയോഗം പോലെയാണ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ടത്. അഡ്മിഷൻ കിട്ടിയപ്പോൾ അധ്യാപനം അവസാനിപ്പിച്ച് ഡൽഹിക്കു വണ്ടികയറി.1959 ൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ഞാനായിരുന്നു. അക്കാലത്ത് മുടിയനായ പുത്രൻ' എന്ന സിനിമയ്ക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഏറ്റുവാങ്ങാൻ സംവിധായകൻ രാമു കാര്യാട്ടും സംഘവും ഡൽഹിയിൽ വന്നു. കൂട്ടത്തിലുണ്ടായിരുന്ന അടൂർ ഭാസിയെ എനിക്ക് നേരത്തെ പരിചയമുണ്ട്. ഡൽഹി മലയാളി സമാജം അവർക്കൊരു സ്വീകരണം നൽകി. ഭാസി എന്നെ രാമു കാര്യാട്ടിനു പരിചയപ്പെടുത്തി. ആ കണ്ടുമുട്ടലാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.
"നാടകത്തിൽ മാത്രമേ താൽപര്യമുള്ളോ?''- രാമു കാര്യാട്ട് ചോദിച്ചു.
Esta historia es de la edición June 25, 2022 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Manorama Weekly
സമ്മാനക്കഥകൾ
കഥക്കൂട്ട്
2 mins
January 10,2026
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Translate
Change font size
