ഇതിഹാസങ്ങളെക്കുറിച്ച് കേട്ടു മഹാഭാരതവും ഇലിയഡും ഒഡീ സിയും ഇതിഹാസ കൃതികളാണ്. സാഹിത്യത്തിൽ എന്നത് പോലെ സിനിമയിലും ഇതിഹാസങ്ങൾ ഉണ്ടായിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ ലോറൻസ് ഓഫ് അറേ ബ്യ'യെ ഒരു ഇതിഹാസ സിനിമയായാണ് വിശേഷിപ്പിക്കുന്നത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ബൃഹത്തായ ഇതിഹാസ കൃതികളെയെന്ന പോലെ ഏതാണ്ട് നാല് മണിക്കൂറോളം ദൈർഘ്യമുണ്ട് ഈ സിനിമയ്ക്ക്. ചിത്രത്തിന്റെ ദൈർഘ്യം കൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത് എന്നൊന്നും കരുതരുതേ. ലോകസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളിൽ ഒന്നാണ് ഈ ചിത്രം. ഈ സിനിമയുടെ സാങ്കേതിക മികവും ദൃശ്യഭംഗിയും കഥാപാത്ര പൂർണതയും ഫ്രെയിമുകളുടെ സമ്പന്നതയും ഒക്കെ പരിശോധിച്ചാൽ ഇത് 1962 ൽ പുറത്തിറങ്ങിയ ഒരു സിനിമയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. ഡേവിഡ് ലീൻ സംവിധാനം ചെയ്ത ഈ ചിത്രം സിനിമാ നിർമാണത്തിലെ തന്നെ ഒരു പാഠപുസ്തകമാണ്.
Esta historia es de la edición EUREKA 2024 FEBRUARY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición EUREKA 2024 FEBRUARY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്
വിമാനങ്ങളുടെ കഥ
കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.
കടൽപൊന്ന്
പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.
കുട്ടിക്കാലം
അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
അവധിക്കാലം വരവായി
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.
World Earth Day ലോക ഭൗമദിനം
പ്ലാനറ്റ് v/s പ്ലാസ്റ്റിക്
കീമോഫോബിയ
അവധിക്കാലം വരവായി