Try GOLD - Free
അയലത്തെ കലക്ടർമാർ
Vanitha
|August 03, 2024
ഇടുക്കിയിൽ മഴ അവധി പ്രഖ്യാപിക്കും മുൻപ് എറണാകുളം കലക്ടർക്ക് കോൾ വരും, കാരണം എന്താണ് ?
മധുരയിൽ നിന്നു രണ്ടുപേർക്ക് ഐഎഎസ് 2015 ലെ ആ പത്രവാർത്തയിലൂടെയാണു വി വിഘ്നശ്വരിയും എൻ. എസ്. കെ. ഉമേഷു ആദ്യമായി കണ്ടത്. മസൂറിയിലെ സിവിൽ സർവീസ അക്കാഡമിയിൽ ട്രെയ്നിങ് തുടങ്ങി ദിവസങ്ങൾക്കകം ഉമേഷ് വിഘ്നശ്വരിയോടു പ്രണയം പറഞ്ഞു "ഫോണെടുക്കു, അമ്മയെ വിളിക്കാം. അവർ സമ്മതിച്ചാൽ പ്രണയിക്കാം.' എന്നായിരുന്നു മറുപടി.
വീട്ടുകാരുടെ അനുവാദത്തോടെ 'രണ്ടുവർഷം പ്രണയിച്ച് ഇരുവരും കോഴിക്കോടും വയനാടും സബ്ക ലക്ടർമാരായി ചുമതലയേറ്റ പിറകേ വിവാഹിതരായി. അന്നും ഇന്നും അയൽ ജില്ലകളിലാണു വിഘ്നശ്വരിയും ഉമേഷും. കോട്ടയത്തെ ചുമതലയൊഴിഞ്ഞ ഇടുക്കി കലക്ടറായി വി. വിഘ്നശ്വരി ഐഎഎസ് പദവിയേറ്റെടുക്കുന്ന ദിവസമാണ് ഇരുവരെയുയും കണ്ടത്. ഭാര്യയ്ക്ക് ആശംസകളുമായി തിരക്കുകൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടറായ എൻ.എസ്.കെ. ഉമേഷ് ഐഎഎസും വന്നു.
മധുരക്കാരായിട്ടും പരിചയം ഒട്ടുമില്ലായിരുന്നോ ?
ഉമേഷ് മധുരയിലാണു വീടെങ്കിലും പലയിടങ്ങളിലാണു പഠിച്ചതും വളർന്നതും. അച്ഛൻ കേശവന് ഇന്ത്യൻ ബാങ്കിലും അമ്മ ഭാനുമതിക്കു സിൻഡിക്കേറ്റ് ബാങ്കിലുമായിരുന്നു ജോലി. ധർമപുരിയിലെ പാലക്കോടാണ് എട്ടു വയസ്സു വരെ പഠിച്ചത്. പിന്നെ പ്ലസ് ടു വരെ സേലത്ത്. എൻജിനീയറിങ്ങിനു കോയമ്പത്തൂർ പിഎസ്ജി കോളജിൽ. അവർ റിട്ടയർ ചെയ്ത ശേഷമാണു മധുരയിൽ മടങ്ങിയെത്തിയത്.
400 വർഷം മുൻപു ഗുജറാത്തിൽ നിന്നു തിരുമലൈ നായ്ക്കരുടെ കൊട്ടാരത്തിലേക്കു പട്ടുവസ്ത്രങ്ങൾ നെയ്യാനായി വന്നവരാണ് എന്റെ പൂർവികർ. സൗര രാഷ്ട്ര ആണു മാതൃഭാഷ. വീട്ടിൽ സംസാരം ആ ഭാഷയിലാണ്, അതു വിഘ്നശ്വരിക്കു മനസ്സിലാകില്ല.
വിഘ്നശ്വരി. അച്ഛൻ വെള്ളച്ചാമിയും അമ്മ ശാന്തിയും ചേർന്നു മധുരയിൽ പ്രൈമറി സ്കൂൾ നടത്തിയിരുന്നു, ലോട്ടസ് വിദ്യാലയ. അമ്മയാണു പ്രിൻസിപ്പൽ, അച്ഛൻ അഡ്മിനിസ്ട്രേറ്ററും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സ്കൂൾ തുടങ്ങിയത്. അതുകൊണ്ടു സ്വന്തം സ്കൂളിൽ പഠിക്കാൻ പറ്റിയില്ല. ത്യാഗരാജ കോളജിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞു ക്യാംപസ് സെലക്ഷനിലൂടെ ചെന്നൈ ടിസിഎസിൽ ജോലി കിട്ടിയപ്പോഴാണു മധുര വിട്ട് ആദ്യമായി മാറിനിൽക്കുന്നതു തന്നെ.
സിവിൽ സർവീസ് മോഹം വന്നതെങ്ങനെ?
This story is from the August 03, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
