എഴുതിത്തീർന്നില്ല
Manorama Weekly
|August 27, 2022
കഥക്കൂട്ട്
ഇടതുപക്ഷ നേതാക്കളിൽ മിക്കവരും പറഞ്ഞുകൊടുത്ത് എഴുതിക്കുന്നവരായിരുന്നു. അവരെ സംബന്ധിച്ച് പ്രസംഗത്തിന്റെ ഒരു തുടർച്ച മാത്രമായിരുന്നു പറഞ്ഞു കൊടുത്ത് എഴുതിക്കൽ.
ഏറ്റവും കൂടുതൽ കേട്ടെഴുത്തുകാരുണ്ടായിരുന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടിനാണ്. കേരളത്തിൽ ഏറ്റവും കുടുതൽ എഴുതിയിട്ടുള്ളത് അദ്ദേഹമാണല്ലോ. ആ രചനകൾ നൂറു സഞ്ചയികകളിൽ ഒതുക്കാൻ പിൻഗാമികൾ പെടുന്ന പാട് അവർക്കല്ലേ അറിയൂ. രാവിലെ ഡൽഹിയിൽ, ഉച്ച മുംബൈയിൽ രാത്രി തിരുവനന്തപുരത്ത് എന്നിങ്ങനെ ഓടിക്കൊണ്ടിരുന്ന കാലത്ത് കിട്ടുന്നവരോടു പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ശീലം. ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉറച്ചശേഷമാണ് ചില സ്ഥിരം കേട്ടെഴുത്തുകാരുണ്ടായത്. ദേശാഭിമാനിക്കുള്ള മുഖപ്രസംഗം, മനോരമയ്ക്ക് ഒന്നര കോളം വരുന്ന ലേഖനം, ആകാശവാണിക്ക് പത്തുമിനിറ്റ് പ്രഭാഷണം എന്നു പറഞ്ഞേൽപിച്ചാൽ കൃത്യം ആ നീളത്തിൽ അവസാനിപ്പിക്കാനുള്ള ത്രികോളജ്ഞാനം' ഇഎംഎസിനുണ്ടായിരുന്നു. കേട്ടെഴുത്തുകാരെല്ലാം ഈ കൃത്യത കണ്ട് തരിച്ചു പോയിട്ടുണ്ട്.
This story is from the August 27, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

