يحاول ذهب - حر
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
November 29, 2025
|Manorama Weekly
വഴിവിളക്കുകൾ
വഴിയിൽ മാത്രമല്ല വീട്ടിലും വലുതായി വിളക്കുകളില്ലാതിരുന്ന കാലത്താണ് ഞാൻ വായിച്ചു തുടങ്ങിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളുടെ കാര്യമാണു പറഞ്ഞുവരുന്നത്. പഞ്ഞത്തിനു മാത്രം പഞ്ഞമില്ലായിരുന്ന കാലം. ഉണ്ടായിരുന്നത് കുറച്ചു പുസ്തകങ്ങളും വായിക്കാൻ തോന്നാത്ത കുറച്ചു താളിയോലകളും. മഹാ പുരാണം ഭവനം മദീയം, നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാമെന്ന് രാമപുരത്തു വാരിയർ പറഞ്ഞതു പോലെയായിരുന്നു സ്ഥിതി. അങ്ങനെ പുസ്തകങ്ങൾ വിളക്കുകൾ മാത്രമല്ല അന്നവുമായി. ജീവിതത്തിലെ ആദ്യത്തെ വഴിവിളക്കു കണ്ടത് ആ കുട്ടിക്കാലത്ത് അച്ഛൻ എന്നെ കൊണ്ടു ചെന്നെത്തിച്ച മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ രൂപത്തിലാണ്.
هذه القصة من طبعة November 29, 2025 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

