Versuchen GOLD - Frei
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
Manorama Weekly
|November 29, 2025
വഴിവിളക്കുകൾ
വഴിയിൽ മാത്രമല്ല വീട്ടിലും വലുതായി വിളക്കുകളില്ലാതിരുന്ന കാലത്താണ് ഞാൻ വായിച്ചു തുടങ്ങിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളുടെ കാര്യമാണു പറഞ്ഞുവരുന്നത്. പഞ്ഞത്തിനു മാത്രം പഞ്ഞമില്ലായിരുന്ന കാലം. ഉണ്ടായിരുന്നത് കുറച്ചു പുസ്തകങ്ങളും വായിക്കാൻ തോന്നാത്ത കുറച്ചു താളിയോലകളും. മഹാ പുരാണം ഭവനം മദീയം, നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാമെന്ന് രാമപുരത്തു വാരിയർ പറഞ്ഞതു പോലെയായിരുന്നു സ്ഥിതി. അങ്ങനെ പുസ്തകങ്ങൾ വിളക്കുകൾ മാത്രമല്ല അന്നവുമായി. ജീവിതത്തിലെ ആദ്യത്തെ വഴിവിളക്കു കണ്ടത് ആ കുട്ടിക്കാലത്ത് അച്ഛൻ എന്നെ കൊണ്ടു ചെന്നെത്തിച്ച മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ രൂപത്തിലാണ്.
Diese Geschichte stammt aus der November 29, 2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Listen
Translate
Change font size
