ആശാരിപ്പട
Manorama Weekly|April 01,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
ആശാരിപ്പട

കീരവാണിയുടെ കാർപെന്റേഴ്സ് മലയാളം തർജമക്കാരെ വെട്ടിലാക്കിയ ആഴ്ചയാണല്ലോ കടന്നുപോയത്. ആശാരിമാരെ കേട്ടുവളർന്ന ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു എന്നു കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞതായാണ് മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും ഓൺലൈനിലും ഏഷ്യാനെറ്റിലും വന്നത്. കീരവാണി കേട്ടുവളർന്ന കാർപെന്റേഴ്സ് ആശാരിമാരല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഒരു തരംഗമായിരുന്ന സംഗീതസംഘമായിരുന്നു കാർപെന്റേഴ്സ്.

ആശാരിമാരുടെ തട്ടിലും മുട്ടിലും ഒരു സംഗീതമുണ്ടല്ലോ എന്നുകൂടി ഏഷ്യാനെറ്റ് പറഞ്ഞുവച്ചു.

കാർപെന്റേഴ്സ് മാതൃഭൂമിയെ വെട്ടിലാക്കുന്നത് ഇതു രണ്ടാം തവണയാണ്. അറുപതുകളിൽ കോട്ടയത്തു മാതൃഭൂമിക്ക് ഒരു പുതിയ ലേഖകൻ വന്നു. എൻ. ചെല്ലപ്പൻ പിള്ള. ആളൊരു മിടുക്കനാണെന്നു തോന്നിയതു കൊണ്ട് കോട്ടയത്തെ പത്ര പ്രവർത്തക താപ്പാനകൾ ചെല്ലപ്പൻ പിള്ളയെ കൂട്ടത്തിൽ കൂട്ടിയില്ല. അതുകൊണ്ട് ചെല്ലപ്പൻ പിള്ള ഒറ്റയ്ക്കു കാര്യങ്ങൾ അന്വേഷിച്ചു നടക്കേണ്ടിവന്നു. അങ്ങനെ നടന്ന് അവശനാകുമെന്നാണു മറ്റുള്ളവർ കരുതിയതെങ്കിലും ആ നടപ്പിൽ ചെല്ലപ്പൻ പിള്ളയ്ക്ക് പല പുതിയ വിവരങ്ങളും കി ട്ടി. അതൊക്കെയെഴുതി ചെല്ലപ്പൻ പിള്ള മാർക്കടിക്കുന്നതു കണ്ട് അസൂയ വന്ന താപ്പാനകൾ കഥാപാത്രത്തെ ഒതുക്കാൻ വഴികൾ ആലോചിച്ചു തുടങ്ങി.

هذه القصة مأخوذة من طبعة April 01,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة April 01,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കപ്പ- ചിക്കൻ കൊത്ത്

time-read
1 min  |
18May2024
ചിരിയുടെ സ്നേഹശ്രീ
Manorama Weekly

ചിരിയുടെ സ്നേഹശ്രീ

എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.

time-read
5 mins  |
18May2024
ചരിത്രമറിയാതെ
Manorama Weekly

ചരിത്രമറിയാതെ

കഥക്കൂട്ട്

time-read
2 mins  |
18May2024
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
Manorama Weekly

ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ

വഴിവിളക്കുകൾ

time-read
1 min  |
18May2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

രസവട

time-read
1 min  |
May 11 ,2024
സിതാരയുടെ വഴിത്താര
Manorama Weekly

സിതാരയുടെ വഴിത്താര

പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.

time-read
7 mins  |
May 11 ,2024
ഇനി ഒരു പാട്ട്
Manorama Weekly

ഇനി ഒരു പാട്ട്

കഥക്കൂട്ട്

time-read
1 min  |
May 11 ,2024
അച്ഛനും അപ്പൂട്ടനും
Manorama Weekly

അച്ഛനും അപ്പൂട്ടനും

വഴിവിളക്കുകൾ

time-read
1 min  |
May 11 ,2024
ദേവിക ഇനി മലയാളത്തിൽ
Manorama Weekly

ദേവിക ഇനി മലയാളത്തിൽ

തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.

time-read
1 min  |
May 04, 2024
അഞ്ച് വർഷത്തെ ആടിയ ജീവിതം
Manorama Weekly

അഞ്ച് വർഷത്തെ ആടിയ ജീവിതം

2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.

time-read
4 mins  |
May 04, 2024