Denemek ALTIN - Özgür
അറിയൂ, ഔദാര്യമല്ല അവകാശമാണ്
Vanitha
|June 21, 2025
നമ്മുടെ തൊഴിലിടങ്ങളിൽ സ്ത്രീ സൗഹാർദപരമായ അന്തരീക്ഷമുണ്ടോ? കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ നിന്ന്

വനിതാദിനം, മാതൃ ദിനം, ആർത്തവ ശുചിത്വ അവബോധ ദിനം... ഇങ്ങനെ ആചരണങ്ങളെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ടു നമ്മുടെ നാട്ടിൽ. ഇതേ കേരളത്തിലെ ഓഫിസുകളിൽ സ്ത്രീസൗഹാർദപരമായ അന്തരീക്ഷമാണോ ഉള്ളത്? അത്തരത്തിലുള്ള പെൺതൊഴിലിടങ്ങൾ യാഥാർഥ്യമാക്കാൻ വിവിധ മേഖലകളിൽ വിദഗ്ധരായ വനിതകൾ നൽകുന്ന നിർദേശങ്ങളും അറിയാം.
വേണ്ടേ അടിസ്ഥാന സൗകര്യങ്ങൾ?
“എത്ര സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമാണിതെന്നറിയാമോ? എന്നിട്ടു സ്ത്രീകൾക്കു പേരിനൊരു വാഷ്റൂമാണുള്ളത്.'' എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി പറയുന്നു.
“ആർത്തവ ദിനങ്ങൾ പേടിസ്വപ്നമാണു ഞങ്ങൾക്ക്. അൻപതിലേറെ വനിതകൾ ജോലി ചെയ്യുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ റെസ്റ്റ് റൂം പോലുമില്ല. ഏതെങ്കിലും സ്ത്രീക്ക് ആർത്തവ ദിവസങ്ങളിലോ ഗർഭകാലത്തോ ബുദ്ധിമുട്ടുകളുണ്ടായാൽ അൽപനേരം വിശ്രമിക്കാൻ പോലും ഇടമില്ല. മേലധികാരികളായ പുരുഷന്മാർക്കു വൃത്തിയുള്ള വാഷ്റൂമുകളും റെസ്റ്റ് റൂമും വേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നുമില്ല.
ആർത്തവത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാ സ്ഥാ പനങ്ങളിലെയും പുരുഷന്മാർക്കു ബോധവത്കരണം നിർബന്ധിതമാക്കണം.'' ആ യുവതിയുടെ വാക്കുകളിലുണ്ട് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സ്വരം.
“വർക് ഫ്രം ഹോം ചെയ്യാൻ കഴിയുന്ന ജോലിയാണ് എന്റേത്. പ്രസവത്തീയതിയടുത്തതോടെയാണ് വർക് ഫം ഹോം ഓപ്ഷൻ ചോദിച്ചത്. തരാൻ കഴിയില്ലെന്നാണു മേലധികാരി പറയുന്നത്.'' എറണാകുളം സ്വദേശിയും ഗർഭിണിയുമായ യുവതിയുടെ വാക്കുകളിൽ സങ്കടം നിറയുന്നു.
“ഇനിയിപ്പോൾ പ്രസവം കഴിയുമ്പോഴും പേരിനു മാത്രമാകും അവധി. ഈ അവസ്ഥ കാരണം പലരും ജോലി ഉപേക്ഷിച്ചു പോകുകയാണ്.'' നിരാശ നിഴലിട്ട കണ്ണുകളോടെ അവൾ പറഞ്ഞു.
“ആറു മാസം കുഞ്ഞിനെ നിർബന്ധിതമായി മുലയൂട്ടണമെന്നു സർക്കാർ പറയുന്നുണ്ടല്ലോ? പ്രസവാവധി പേരിനു മാത്രം കിട്ടുന്ന അമ്മമാർ എങ്ങനെയാണു കുഞ്ഞിനെ ആറു മാസം മുലയൂട്ടുക?'' ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയും നവജാതശിശുവിന്റെ അമ്മയുമായ യുവതി ചോദിക്കുന്നു.
Bu hikaye Vanitha dergisinin June 21, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size