ഓണത്തുമ്പി പാടൂ ഓരോ രാഗം നീ
Vanitha
|August 17, 2024
ക്യാംപസിലെ ഓണാഘോഷത്തിനുള്ള ഒരുക്കത്തിലാണു പ്രിയതാരം മീനാക്ഷിയും കൂട്ടുകാരികളും. കോട്ടയം മണർകാട് സെന്റ് മേരീസ് കോളജിൽ നിന്നൊരു ഓണം ചാറ്റ്
മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് "പൂ വിളി പൂവിളി പൊന്നോണമായി...' എന്ന ഓണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ.
ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ് ഉത്സാഹക്കമ്മിറ്റിയിൽ ഒരുപടി മുന്നിൽ.
എല്ലാ ഡിപാർട്മെന്റിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കുട്ടികൾക്കൊപ്പംപ്രിൻസിപ്പൽ സനീജ് എം. സാലുവും അധ്യാ പകരും അനധ്യാപകരും റെഡി.
ക്യാംപസിലെ മരച്ചുവട്ടിൽ മീനാക്ഷിയും കൂട്ടുകാരികളും വലിയ ചർച്ചയിലാണ്. “എല്ലാ കുട്ടികളെയും പോലെ ഒരുപാട് പ്ലാനുകൾ ഞങ്ങൾക്കുമുണ്ട്. എനിക്ക് ഇതൊക്കെ ആദ്യത്തെ അനുഭവമാണ്. അതുകൊണ്ടുതന്നെ വളരെ എക്സൈറ്റഡ് ആണ്.
ആദ്യ കോളജ് ഓണത്തിന്റെ തിൽ മീനാക്ഷിയുടെ ചിരിയിലും വാക്കുകളിലും നിറഞ്ഞു. കോളജ് ഓണത്തിനുള്ള തയാറെടുപ്പുകൾക്കിടയിൽ വീട്ടോണവും സിനിമാ വിശേഷങ്ങളും പങ്കു വയ്ക്കുകയാണു മീനാക്ഷിയും കൂട്ടുകാരും.
ഓണമെന്നും വീട്ടിൽ തന്നെ
ഐ. വിസ്മയ : മീനാക്ഷിയുടെ ഓണം സിനിമ ലൊക്കേഷനുകളിലായിരുന്നോ?
മീനാക്ഷി: ഇല്ലാട്ടോ. ഇതുവരെയും ലൊക്കേഷനിൽ ഓണം ആഘോഷിച്ചിട്ടില്ല. എവിടെയാണെങ്കിലും ഓണത്തിന് എല്ലാവരും തറവാട്ടിലുണ്ടാകണം എന്ന് അച്ചാച്ഛനു നിർബന്ധമാണ്. അതിൽ നോ കോംപ്രമൈസ്, സദ്യ ഒരുക്കുന്നതൊക്കെ തറവാട്ടിലാണ്. എല്ലാവരും ഒത്തുചേർന്നാൽ പിന്നെ, ഓണം വൈബാണ്.
അനിയന്മാർക്കു ഞാൻ ഓണക്കോടി കൊടുക്കും. ബാക്കി എല്ലാവരും എനിക്കു തരണം. മുതിർന്നവർക്കു കൊടുക്കാറില്ല. ആരേലും ചോദിച്ചാൽ, "അയ്യോ, അങ്ങനെ കൊടുത്താൽ ദോഷം കിട്ടും' എന്നു പറഞ്ഞു മുങ്ങും.
വിസ്മയ : മുതിർന്നവർക്കു കൊടുക്കാറില്ലല്ലോ?
മീനാക്ഷി : എനിക്കറിയില്ല. ചുമ്മാ നമ്പറിട്ടതല്ലേ. കൃഷ്ണ യുപിയിൽ ഓണം ആഘോഷിച്ച കഥ പറഞ്ഞല്ലോ?
കൃഷ്ണ ജയകുമാർ : അച്ഛന് ഉത്തർ പ്രദേശിലായിരുന്നു ജോലി. ഞങ്ങൾ കുടുംബത്തോടെ അവിടെയായിരുന്നു. നാട്ടിലെ പോലെ വിശാലമായ ഓണാഘോഷമൊന്നുമില്ല അവിടെ. ഓണത്തിന് അച്ഛന്റെ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിക്കും. ആ ഒത്തുകൂടലുകൾ നല്ല രസമായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കാനായി ഓടും. ഉച്ചയ്ക്ക് ഇലയിട്ടാണു സദ്യ. സ്പൂൺ ഉപയോഗിച്ചു കഴിക്കുന്നതാണ് അവരുടെ ശീലം. എങ്കിലും സദ്യ കൈകൊണ്ടു കഴിക്കാൻ അവർ ശ്രമിക്കും. 14 വയസ്സുവരെയുള്ള എന്റെ ഓണം അവിടെയായിരുന്നു.
Bu hikaye Vanitha dergisinin August 17, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

