ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം. ചരിത്രത്തിലാദ്യമായി അങ്ങു ബ്രിട്ടനിലെ ന്യൂകാസിൽ സിവിക് സെന്ററിനു മുന്നിൽ ഇന്ത്യൻ പതാക ഉയർന്നു. ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലറായ കോട്ടയംകാരി ഡോ. ജൂണ സത്യനാണ് ഇന്ത്യൻ പതാക ഉയർത്തിയത്.
മൈക്കൽ ഫാരഡെ പുരസ്കാരവും, മേസർ പരീക്ഷണങ്ങൾക്കായി അഞ്ചു കോടി രൂപയുടെ സ്കോളർഷിപ്പുമടക്കം നിരവധി അഭിമാന നേട്ടങ്ങളുണ്ട് ഡോ.ജൂണ സത്യന്റെ ക്രഡിറ്റിൽ. പാലായിലെ നാട്ടുവഴികളിൽ നിന്നു തുടങ്ങി ബ്രിട്ടന്റെ അധികാരപദവിയിൽ വരെയെത്തിയ ചുവടുകളെ കുറിച്ചു ഡോ. ജൂണ സത്യൻ പറയുന്നു.
എയർഫോഴ്സ് മോഹം
“പാലായിലെ സ്റാമ്പിക്കൽ കുടുംബാംഗ മായ അച്ഛൻ തോമസിന് എയർഫോഴ്സിലായിരുന്നു ജോലി. അമ്മ ഡെയ്സിയും ഞാനും അനിയന്മാരായ രാകേഷും ഗിരീഷുമൊക്കെ പണ്ടു മുതലേ കേട്ടുതുടങ്ങിയതാണു പട്ടാളക്കഥകൾ ആ കഥകളുടെ ചുവടുപിടിച്ചാണ് എയർഫോഴ്സ് സ്വപ്നം മനസ്സിൽ നട്ടത്.
പ്രീഡിഗ്രിയും ഡിഗ്രിയും അൽഫോൻസ കോളജിലാണു പഠിച്ചത്. എയർ ഫോഴ്സിൽ കമ്മിഷൻഡ് ഓഫിസറാകാൻ പരീക്ഷ എഴുതി സെലക്ഷനും കിട്ടി. മൂന്നോ നാലോ വനിതകൾക്കാണ് അന്നു സെലക്ഷൻ കിട്ടിയത്. പക്ഷേ, ഷോർട് ടേം സർവീസ് ആയതിനാൽ ചേരാൻ മടിച്ചു. പിജി പാലാ സെന്റ് തോമസിൽ കോളജ് ഫസ്റ്റായിരുന്നു. പിന്നെ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ലേസർ ഫിസിക്സിൽ എംഫിൽ എടുത്തു. അപ്പോഴേക്കും ശാസ്ത്രജ്ഞയാകണമെന്ന മോഹം മനസ്സിൽ കുടിയിരുന്നു.
നാടുവിട്ടു പറന്നു
ആയിടയ്ക്ക് ജീവിതത്തിൽ ചില സംഭവങ്ങൾ നടന്നു. അനിയൻമാരുടെ സുഹൃത്തായ സത്യൻ ഉണ്ണിയുമായി ഞാൻ പ്രണയത്തിലായി, അതു ജീവിതത്തിലെ ടേണിങ് പോയിന്റായി മാറുമെന്ന് അന്നു കരുതിയതേയില്ല.
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ