സബർമതിയുടെ തീരത്തെ വരണ്ട കാറ്റിന്റെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ആശ്രമമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് മഹേന്ദ്ര ജയിൻ ചോദിക്കുന്നത്, "വിചാർ മ്യൂസിയം കണ്ടില്ലല്ലോ... അതു കാണാതെ അഹമ്മദാബാദിൽ നിന്നു പോയാൽ വലിയ നഷ്ടമായിരിക്കും. 'യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സിറ്റിയായ ഈ നഗരത്തിൽ അങ്ങനെയൊരു മ്യൂസിയമുണ്ടോ? സാധാരണ വീട്ടുപകരണങ്ങളിലൂടെ സാംസ്കാരിക പരിണാമം വെളിപ്പെടുത്തുന്ന പ്രദർശനശാലയാണത്. വെള്ളം ശേഖരിക്കുന്ന കുടങ്ങൾ, പാത്രങ്ങൾ, കളിപ്പാവകൾ, പണിയായുധങ്ങൾ തുടങ്ങി ആഭരണപ്പെട്ടികൾ വരെ പലതും കാണാം അവിടെ ആയിരം കൊല്ലം മുതൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ വരെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടായിരിക്കും ജയിൻ വിശദീകരിച്ചു. വേറിട്ട ഈ പ്രദർശന ശാലയുടെ ലൊക്കേഷനും പോകേണ്ട വിധവുമൊക്കെ ചോദിക്കാതെ തന്നെ വിശദീകരിച്ചു. അതോടെ ആ മ്യൂസിയമൊന്നു കണ്ടാലോ എന്ന വിചാരം മനസ്സിൽ മൊട്ടിട്ടു.
ഗാന്ധി ആശ്രമത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. സബർമതി നദിയുടെ ഓരം പറ്റി നീ ണ്ട റോഡ്, സഞ്ചാരികൾക്കായി അണിഞ്ഞാരുങ്ങി നിൽക്കുന്ന റിവർഫ്രണ്ട് പാർക്ക് ആണ് ഏറെ ദൂരം റോഡിനെ അനുഗമിച്ചത്. നിരത്തുകൾ വീതിയേറിയവ ആയിട്ടും വാഹനത്തിരക്കിൽ മുങ്ങിത്താഴ്ന്ന കാർ പത്തു കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ എടുത്തു. പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണശാലയെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ പന്തലിനു സമീപം ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ച മണ്ണുകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പൂമുഖത്തേക്കാണ് എത്തിയത്.
കലം നിറയെ കാഴ്ചകൾ
കലങ്ങൾ, കുടങ്ങൾ, കലശങ്ങൾ, കുറ്റികൾ, ചരുവങ്ങൾ... എത്ര പേരിട്ടാലും തികയാത്തത് വൈവിധ്യമാണ് ജലസംഭരണികളുടേത്. ജലം ശേഖരിച്ച് കൊണ്ടുവരാനുള്ളവ, വീടുകളിൽ സംഭരിച്ച് സൂക്ഷിക്കാൻ അടുപ്പിൽ വയ്ക്കാൻ പാകത്തിലുള്ളവ, പിടിക്കാൻ കാതുള്ളവ അങ്ങനെ എത്രവിധം. ചെമ്പും പിച്ചളയും ഓടും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ ഏറെയും.
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്