മാസങ്ങളോളം നിങ്ങളുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ട്രെന്റിംഗ് ആയിരുന്നുവല്ലോ? നിങ്ങൾ രണ്ടുപേരും എവിടെവെച്ചാണ് പരിചയപ്പെട്ടത്?
അതെ. നിശ്ചയം കഴിഞ്ഞു. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. ഞങ്ങളിരുവരും ഞങ്ങളുടെ ഒരു മ്യുച്ചൽ ഫ്രണ്ട് മുഖാന്തിരമാണ് കണ്ടുമുട്ടിയത്. ചെന്നൈയിൽ ഒരു പുതുവത്സര സുദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ പരസ്പരം ആകർഷണീയരായി. രണ്ടുപേർക്കും പരസ്പരം ഇഷ്ടപ്പെട്ടു. രണ്ടു വർഷത്തെ പ്രണയബന്ധമാണ്. ഇപ്പോൾ എനിക്കായിട്ടുള്ളവളായി. ഫ്രണ്ട്സിനെക്കാൾ വലുതാണ് എന്നുവേണം താരിണിക്കുറിച്ച് പറയാൻ. എന്തും അവരുമായി എനിക്ക് ഷെയർ ചെയ്യാം. ഞങ്ങൾ സിനിമയിൽ കാണുന്നപോലെ ലവ് പ്രൊപ്പോസ് ഒന്നും ചെയ്തില്ല. ഇതുവരെ ഞങ്ങൾ ലവ് പറഞ്ഞിട്ടുപോലുമില്ലാ എന്നതാണ് വാസ്തവം. ഞങ്ങൾ ഇരുവർക്കും ഒരു വേവ് ലങ്ത്ത് ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തി.
ചില വിഷയങ്ങൾ യോജിച്ചുപോയാൽ അല്ലെങ്കിൽ പൊരുത്തപ്പെട്ടുപോയാൽ രണ്ടു പേർക്കും ഇഷ്ടപ്പെടും. അങ്ങനെ നിങ്ങൾക്കു പൊരുത്തപ്പെട്ടുപോയ വിഷയങ്ങൾ എന്തൊക്കെയാണ്?
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.
മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു.
ജയമോഹൻ ഉന്നയിക്കുന്ന ആരോപങ്ങളെ പലവിധത്തിൽ കാണേണ്ടതുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ന്യൂജെൻ സിനിമാക്കാർ ലഹരിക്ക് അടിമകളാണെന്നും അവർക്ക് ലഹരി മാത്രമാണ് ജീവിതം എന്നുമാണ് ജയമോഹന്റെ പ്രധാന ആരോപണങ്ങളിൽ ഒന്ന്.
ജയ് ഗണേഷ്
സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്റുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ \"ജയ് ഗണേഷ് ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ, അതെല്ലാം കലാപരവും സാമ്പത്തികവുമായ വിജയങ്ങൾ നേടിയതും, എം.മോഹനൻ എന്ന സംവിധായകനെ മലയാള സിനിമയിൽ അടിവരയിട്ട് രേഖപ്പെടുത്താൻ പോന്നവയുമായിരുന്നു. ഇപ്പോഴിതാ എം. മോഹനൻ തന്റെ പുതിയ ചിത്രവുമായി കടന്നുവരുന്നു. ചിത്രം ഒരു ജാതി ജാതകം.