മക്കൾ രാഷ്ട്രീയത്തെപ്പോലെതന്നെ മക്കളുടെ സിനിമാപ്രവേശത്തെയും പലരും പല കോണിൽ നിന്നും വിമർശിച്ച് കാണാറുണ്ട്. എന്തുകൊണ്ടാകാം ഇത്തരം വിമർശനങ്ങൾ ഉയരുന്നതിന് പിന്നിലെ കാരണം എന്നൊന്ന് പരിശോധിക്കാം. ചാൻസ് ചോദിച്ചും ഇരന്നും കരഞ്ഞുമൊക്കെ സിനിമയിലെത്തുന്നവർ ഒരവസരം കിട്ടുന്നതോടെ പച്ചപിടിക്കുകയും പിന്നീട് താരങ്ങളായി മാറുമ്പോൾ തങ്ങളുടെ മക്കളെ കൊണ്ടുവന്ന് ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പുതുതലമുറയ്ക്ക് അവസരം നഷ്ടമാകുന്നു എന്നതാണ് വിമർശകരുടെ പൊതുപരിവേദനം. ഒരു രീതിയിൽ ചിന്തിച്ചാൽ അതിൽ തെല്ലൊരു കഴമ്പുണ്ട്. എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്.
ഒരു താരം വിചാരിച്ചാൽ തന്റെ മകനെ അല്ലെങ്കിൽ മകളെ ഒരുപക്ഷേ സിനിമയിൽ എത്തിക്കാൻ സാധിച്ചേക്കും. എന്നുകരുതി തന്റെ മകനെയോ മകളെയോ സൂപ്പർതാരമാക്കി മാറ്റാൻ ആർക്കും സാധിക്കില്ല. ഒരവസരം ലഭിച്ചാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും സ്വന്തം കഴിവു കൊണ്ട് കയറിവരാനും സാധിച്ചാൽ മാത്രമേ അവർക്ക് നിലനിൽപ്പ് സാദ്ധ്യമാവുകയുള്ളൂ എന്നതാണ് വസ്തുത. നിത്യഹരിത നായകൻ പ്രേം നസീറിന്റെ കാര്യം തന്നെ പരിശോധിക്കാം. ആയിരത്തിൽപ്പരം ചിത്രങ്ങളിൽ വേഷപ്പകർച്ചകളിലൂടെ നിറഞ്ഞാടിയ പ്രേംനസീറിന്റെ മകൻ ഷാനവാസ് 80 കളിൽ തന്നെ മലയാള സിനിമയിൽ സജീവമായിരുന്നു. നായകനായും സഹനടനായും പ്രതിനായകനായും നിരവധി വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എന്നാൽ ഒരു നടനെന്ന നിലയിൽ എക്സൽ ചെയ്യാനോ അതിനൊത്ത താരപദവിയിലേക്ക് ഉയരാനോ അദ്ദേഹത്തിന് സാധിച്ചില്ല.
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.